Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരത്തിന് നടപടി: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 01:36 am IST
inKerala
അപകടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം മുതലപ്പൊഴി സന്ദര്‍ശിച്ച കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ ചോദിച്ചറിയുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമീപം.

അപകടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം മുതലപ്പൊഴി സന്ദര്‍ശിച്ച കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്യോഗസ്ഥരുമായി വിവരങ്ങള്‍ ചോദിച്ചറിയുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമീപം.

ചിറയിന്‍കീഴ്: മത്സ്യത്തൊഴിലാളികള്‍ വിവിധ കാരണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന, മത്സ്യബന്ധനത്തിന് ഏറെ അപകടകരമായ, അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും അവിടത്തെ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും കേള്‍ക്കുന്നതിനും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുതലപ്പൊഴി സന്ദര്‍ശിച്ചു. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനും കേന്ദ്ര ഉദ്യോഗസ്ഥ സംഘവും മന്ത്രിയെ അനുഗമിച്ചു.

ഇന്നലെ പകല്‍ 11 മണിയോടെയാണ് മന്ത്രിയും സംഘവും അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിയത്. മുതലപ്പൊഴിയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഈ ദയനീയാവസ്ഥ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ വി. മുരളീധരന്‍ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മൂന്നാം മോദി മന്ത്രിസഭയിലെ ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റ ഉടന്‍ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും കൊണ്ടുവന്നു. തുടര്‍ന്നാണ് ഇന്നലെ മന്ത്രി ഹാര്‍ബറില്‍ എത്തിയത്. മന്ത്രി ഏറെനേരം അവിടെ ചെലവിടുകയും മത്സ്യത്തൊഴിലാളികളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കുകയും ചെയ്തു. പ്രാദേശിക നേതാക്കളും മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പുലിമുട്ട് മൂലമുള്ള ബുദ്ധിമുട്ടും മണല്‍ കൊണ്ടുണ്ടാകുന്ന ദുരിതവും ഓരോ സ്ഥലവും ചൂണ്ടിക്കാട്ടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് മന്ത്രിയും സംഘവും പരാതികള്‍ കേള്‍ക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറുടെ കാര്യാലയത്തില്‍ എത്തി. മുന്‍കൂട്ടിയറിച്ചതനുസരിച്ച് എത്തിയ ജനപ്രതിനിധികളും, തൊഴിലാളികളും, പൗരപ്രമുഖരുമായി ആശയവിനിമയം നടത്തുകയും പരാതികള്‍ കേള്‍ക്കുകയും, രേഖാമൂലമുള്ള പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. ഫാ. ലൂസിയാന്‍ തോമസ് അടക്കം തീരപ്രദേശത്തെ സഭാ പ്രതിനിധികളുടെ വലിയ പ്രാതിനിധ്യം അവിടെ ഉണ്ടായിരുന്നു. മുഴുവന്‍ പരാതികളും ഏറെസമയം ചെലവിട്ട് മന്ത്രിയും സംഘവും കേട്ടു. സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം ഡിപിആര്‍ തയ്യാറാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ടെന്നും അതനുസരിച്ച് മുതലപ്പൊഴിയില്‍ ശാശ്വതപരിഹാരത്തിന് തീവ്രനടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്കി.

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമം നടത്തുന്ന മന്ത്രിയുടെ ഇടപെടലുകള്‍ക്ക് തടസം സൃഷ്ടിക്കാന്‍ അവിടെ രാപകല്‍ സമരം നടത്തീവരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്ന് ആ ശ്രമം പരാജയപ്പെടുത്തി. ഇത് ചെറിയ ഉന്തിലും തള്ളിലും കലാശിച്ചു. മന്ത്രി പോയശേഷം യോഗം നടന്ന കാര്യാലയത്തിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി.

 

Tags: Minister George KurianChirayinkeezhufishermanMudalapozhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.