Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ആളോഹരി ജിഡിപി 40 ശതമാനം വര്‍ധിച്ചു

മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ആളോഹരി ജിഡിപി 40 ശതമാനത്തോളം വര്‍ധിച്ചു എന്നത് നിസ്സാര നേട്ടമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒരു രാജ്യത്തിന്റെ ജിഡിപിയെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ആളോഹരി ജിഡിപി. ഇത് ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം അളക്കാവുന്ന നല്ല സൂചികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 09:16 pm IST
inBusiness

മുംബൈ: മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ആളോഹരി ജിഡിപി 40 ശതമാനത്തോളം വര്‍ധിച്ചു എന്നത് നിസ്സാര നേട്ടമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒരു രാജ്യത്തിന്റെ ജിഡിപിയെ ആകെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ആളോഹരി ജിഡിപി. ഇത് ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം അളക്കാവുന്ന നല്ല സൂചികയാണ്.

പലപ്പോഴും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെക്കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ ഇന്ത്യയുടെ ദുര്‍ബലമായ ആളോഹരി ജിഡിപി ചൂണ്ടിക്കാട്ടി ഇടത് സാമ്പത്തിക വിദഗ്ധര്‍ കേന്ദ്രം ഭരിയ്‌ക്കുന്നവരെ കാലാകാലങ്ങളില്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ ഈ കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടിയായിരുന്നു 2014 മുതല്‍ 2024 വരെയുള്ള മോദി ഭരണം.

മോദി 2014ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിവിശേഷം ശോചനീയമായിരുന്നു. തണുപ്പന്‍ വളര്‍ച്ചയും വമ്പന്‍ അഴിമതിക്കേസുകളും ഇന്ത്യയില്‍ പണമിറക്കാന്‍ മടിക്കുന്ന വിദേശനിക്ഷേപകരും ചേര്‍ന്ന് ഇന്ത്യയുടെ പ്രതിച്ഛായ അങ്ങേയറ്റം മോശമായ സ്ഥിതിയായിരുന്നു. അവിടേക്കാണ് ഹൃദയത്തില്‍ വെളിച്ചവുമായി മോദി കടന്നുവരുന്നത്.

2014ല്‍ ഇന്ത്യയുടെ ആളോഹരി ജിഡിപി 5000 ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍ 2022ല്‍ തന്നെ ഇത് 7000 ഡോളര്‍ ആയി വര്‍ധിച്ചു. അതായത് 40 ശതമാനത്തിന്റെ വളര്‍ച്ച. ദ കൊണ്‍വെര്‍സേഷന്‍ എന്ന വിദഗ്ധര്‍ ലേഖനങ്ങള്‍ എഴുതുന്ന ഓണ്‍ലൈന്‍ മാഗസിനിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റി (പിപിപി) നോക്കിയാണ് ഒരു സമൂഹത്തിന്റെ പുരോഗതി വിലയിരുത്തുക. അങ്ങിനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പര്‍ച്ചേസിംഗ് പവര്‍ അഥവാ വാങ്ങല്‍ ശേഷി വര്‍ധിച്ചു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയും ഇന്ത്യന്‍ ഗ്രാമീണജനതയെ നഗരവല്‍ക്കരിച്ചും നിര്‍ണ്ണായക ഉല്‍പാദനമേഖലകളില്‍ മെച്ചപ്പെട്ട പുരോഗതി കൈവരിച്ചുമാണ് ഇന്ത്യ നേട്ടങ്ങള്‍ കൊയ്തെടുത്തത്.

സാമ്പത്തിക വളര്‍ച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനവും 2024-25ല്‍ വര്‍ഷത്തില്‍ 6.5 ശതമാനവും ആയിരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇത് ഇന്ത്യയുടെ ആളോഹരി വരുമാന ജിഡിപിയെ മുന്നോട്ട് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags: GDPInfrastructure DevelopmentIndian economyGDP growthper capital GDPPercapitapurchasing power
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.