Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 10:29 pm IST
inKerala

കൊച്ചി: രോഗാതുരയായ അമ്മയെ അടിയന്തരമായി ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയായി വന്ന ആ കോണ്‍ഗ്രസ് റാലിയെ മറക്കാന്‍ കഴിയില്ലെന്ന് ഡോ.എം. ലീലാവതി. അന്നത്തെ ആ ഓര്‍മ്മ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മയായതിനാല്‍ ഡോ. എം. ലീലാവതി അവരുടെ ഏറ്റവും പുതിയ പുസ്തകത്തിലും ഈ ഓര്‍മ്മയെക്കുറിച്ച് എഴുതുന്നു.

ലീലാവതിയുടെ ആ വാക്കുകള്‍:”അമ്മയ്‌ക്ക് 69 തികഞ്ഞിരുന്നില്ല. ഒരു തലവേദന അമ്മയെ വല്ലാതെ അലട്ടുന്നുവെന്ന് അനുജന്റെ കത്ത് കിട്ടിയ ഉടനെ മാര്‍ച്ച് 15ന് ഞാന്‍ ചെന്നു. അമ്മയുടെ ഡോക്ടര്‍ നെന്മിനി ഇല്ലത്തെ ഡോ. ഭട്ടതിരിപ്പാടിനെ കണ്ടു. എറണാകുളത്ത് കൊണ്ടുപോയി ഒരു ചെക്കപ്പ് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ലിസ്സി ആസ്പത്രിയിലെ ഒരു ഡോക്ടര്‍ കത്തും തന്നു.

അന്ന് ചൊവ്വാഴ്ച. ഡോ. ഭട്ടതിരിപ്പാടിന്റെ നിര്‍ബന്ധം കൂടിയായപ്പോള്‍ എറണാകുളത്തേക്ക് പോരാമെന്ന് അമ്മ സമ്മതിച്ചു. ഒരു മിനിറ്റ് കളയാതെ വീട്ടിന്റെ പടിക്കല്‍ (തമ്പുരാSet featured imageന്‍ പടി എന്ന ജംഗ്ഷന്‍) തന്നെയുള്ള ടാക്സി വിളിച്ച് അനുജനെയും ഭാര്യയെയും കൂട്ടി പുറപ്പെട്ടു. ആലുവായില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നീണ്ട ജാഥ. തിരഞ്ഞെടുപ്പ് പ്രചാരണഘോഷം. ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ട ക്യൂവും. നല്ല ചൂട്. പെട്ടെന്ന് അമ്മ ഛര്‍ദ്ദിച്ചു. ഇടത്തും വലത്തുമിരുന്ന എന്റെയും മണി (അനുജന്റെ ഭാര്യ)യുടെയും അമ്മയുടെയും വസ്ത്രങ്ങള്‍ മാറാതെ നേരെ ആസ്പത്രിയില്‍ പോകാന്‍ തരമില്ലെന്ന് വന്നു.

ആസ്പത്രിയില്‍ പോകാതെ വീട്ടില്‍ തിരിച്ചെത്തി. മുപ്പെട്ടു ചൊവ്വാഴ്ചയായി അമ്മയെ കൊണ്ടുവന്നതിനെപ്പറ്റി ചെറിയമ്മ നസ്യം പറഞ്ഞു. അത് അമ്മ കേട്ടു. ഇപ്പോള്‍ പോവേണ്ട പിന്നെയാവാം എന്നായി അമ്മ. എന്റെ ഭര്‍ത്താവ് ഉടനെ എറണാകുളത്ത് പോയി ഡോ. മാങ്കായില്‍ രാമന്‍കുട്ടിപ്പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചിട്ട് കുഴപ്പമൊന്നുമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച രാത്രി തലവേദന കൂടി. ഡോ.പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം തന്നെയാണ് ആസ്പത്രിയില്‍ നിന്നും ആംബുലന്‍സ് വരുത്തിയതും അഡ്മിറ്റ് ചെയ്യാന്‍ ഒത്താശകള്‍ ചെയ്ത് തന്നതും.

കോണ്‍ഗ്രസ് ജാഥ, ട്രാഫിക് ജാം, ഛര്‍ദ്ദി ഇതൊന്നുമുണ്ടായിരുന്നില്ലെങ്കില്‍ നേരെ ആസ്പത്രിയില്‍ എത്തുമായിരുന്നു. എങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന തോന്നല്‍ എനിക്കൊരു തീരാവ്യഥയായി ശേഷിച്ചു. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളെപ്പറ്റി പരിതപിച്ചിട്ടെന്തുകാര്യം എന്ന ചിന്ത ഒരിയ്‌ക്കലും ആശ്വാസം നല്‍കിയില്ല.

അമ്മ ഇന്ദിരാഗാന്ധിയുടെ ആരാധികയായിരുന്നു. കോണ്‍ഗ്രസില്‍ അംഗത്വം നേടി ഉത്സാഹത്തോടെ പ്രവര്‍ത്തിച്ച ഒരു സാമാന്യ സ്ത്രീ. പാര്‍ട്ടിക്ക് വേണഅടി കായക്ലേശം മാത്രമല്ല, പണച്ചെലവ് കൂടി വഹിക്കാന്‍ മടിയില്ലാത്ത ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തക. അമ്മയ്‌ക്ക് ഒരു വലിയ ആപത്തുവന്നപ്പോള്‍ അത് പാര്‍ട്ടിയിലെ അംഗത്വത്തോട് ബന്ധപ്പെട്ടതായിരുന്നിട്ട് കൂടി അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. കോണ്‍ഗ്രസ് റാലി തന്നെയാണ് ആസ്പത്രിയിലേക്കുള്ള അമ്മയുടെ വഴിമുടക്കിയതെന്ന വസ്തുതയിലെ ഐറണി ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ?”

കോണ്‍ഗ്രസിന് ഓഫീസ് പണിയാന്‍ ഗുരുവായൂരില്‍ സ്ഥലം കൊടുത്തപ്പോള്‍ നല്ലതുപോലെ കായ്‌ക്കുന്ന ഒരു തെങ്ങ് മുറിക്കരുതെന്ന വ്യവസ്ഥയോടെയാണ് ലീലാവതിടീച്ചര്‍ നല്‍കിയത്. പക്ഷെ ഓഫീസ് ഉദ്ഘാടനത്തിന് അവിടെ ചെന്നപ്പോള്‍ മുറിച്ചുമാറ്റപ്പെട്ട തെങ്ങ് കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും ലീലാവതിടീച്ചര്‍ പറയുന്നു.

ഡോ.എം. ലീലാവതിയുടെ പുറത്തിറങ്ങുന്ന പുതിയ പുസ്തകമായ ധ്വനിപ്രയാണം എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് മേല്‍ വിവരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച ആഘാതങ്ങള്‍ നിറയെ അവര്‍ വിവരിച്ചിട്ടുണ്ട്.

Tags: DhwaniprayanamMalayalam literary criticcongressmothermemoriesAutobiographyMalayalam LiteratureDr.M.LeelavathyLeelavathy teacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.