Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി മേജർ രവി; ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 06:57 pm IST
inKerala

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് സിനിമ നടനും സംവിധായകനുമായ മേജർ രവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കരുത്താകാൻ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പികാണാമെന്ന് മേജർ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

കാര്യങ്ങൾ ചെയ്യാൻ രാജീവ് ചന്ദ്രശേഖർ കഴിവുള്ളവുള്ളവനാണ്. രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. ജയിക്കേണ്ട സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്നെ എന്നതിൽ ഒരു സംശയവുമില്ല. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ഡൽഹിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ല. അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്‌ക്കുള്ള വോട്ടാണ് എന്നും മേജർ രവി കുറിപ്പിൽ പറയുന്നു.

തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഒന്നാം ലാപ് പൂർത്തിയാകുമ്പോൾ ജനപിന്തുണയിൽ വലിയ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്നത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷയോടെയാണ് രാജീവ് ചന്ദ്രശേഖറിന് പിന്തുണ അർപ്പിക്കുന്നത്. ടി പി ശ്രീനിവാസൻ, ജി വിജയരാഘവൻ  അടക്കമുള്ള പ്രഗത്ഭർ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോടും വികസന രാഷ്‌ട്രീയത്തോടും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്‌ട്രീയ നിരീക്ഷകരും തിരുവനന്തപുരത്ത് ജയസാധ്യത കൽപ്പിക്കുന്ന സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പറയുന്നത്. അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്‌ട്രീയവും വികസന കാഴ്‌ചപ്പാട്‌ മാത്രം പറയുന്നതുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്ലസ് പോയിന്റുകൾ. തിരുവനന്തപുരത്തെ വികസന മുരടിപ്പിന്റെ കാര്യകാരണങ്ങൾ ഡേറ്റ നിരത്തിയാണ് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്. പറയുന്നത് ചെയ്യുമെന്നും, ഇനി കാര്യം നടക്കുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ ജനമേറ്റെടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന് വിവിധ ജനവിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ കാട്ടിത്തരുന്നത്.

മേജർ രവിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണമായും വായിക്കാം

രാജീവ് ചന്ദ്രശേഖർ ജയിക്കേണ്ടത് അനിവാര്യം. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജയിക്കേണ്ടത് തിരുവനന്തപുരത്തെ ഓരോ വോട്ടർമാരുടെയും കടമയാണ്. അദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്ത് വികസനത്തിന്റെ അത്ഭുതമായിരിക്കും ഉണ്ടാവുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്ത്യ മുഴുവൻ നോക്കി കാണുന്നത്. മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ രാജീവ് ചന്ദ്രശേഖറിനെയും വിജയിപ്പിച്ചയക്കണം. തിരുവനന്തപുരത്തിനു വേണ്ടി സംസാരിക്കാൻ ലോക്സഭയിൽ ഒരു എം.പി വേണം. അത് രാജീവ് ചന്ദ്രശേഖറായാൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം രാജീവ് ചന്ദ്രശേഖർ നേരിട്ട് മോദിയിലെത്തിക്കും. മോദിയുമായി നല്ല ബന്ധം രാജീവ് ചന്ദ്രശേഖറിനുള്ളതിനാൽ അതിന്റെ ഗുണം തിരുവനന്തപുരത്തിന് കിട്ടും.

കാര്യങ്ങൾ ചെയ്യാൻ രാജീവ് ചന്ദ്രശേഖർ കഴിവുള്ളവുള്ളവനാണ്. രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. ജയിക്കേണ്ട സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്നെ എന്നതിൽ ഒരു സംശയവുമില്ല. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ഡൽഹിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ല. അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്‌ക്കുള്ള വോട്ടാണ്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാനുള്ള സാധ്യതയാണ്. ജനങ്ങൾ വെറുക്കുന്നത് അഴിമതിയെയാണ്. രാജീവ് ചന്ദ്രശേഖറിന് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്ത് ഒരു വികസനവും നടന്നില്ല, അത് ആവർത്തിക്കണമോ, അതോ വികസനത്തിന്റെ പെരുമഴക്കാലം വരണമോ എന്നാണ് വോട്ട് ചെയ്യുമ്പോൾ ചിന്തിക്കേണ്ടത്.

Tags: Modiyude GuaranteekeralaRajeev ChandrasekharMajor RaviLoksabha Election 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; അന്വേഷണ ചുമതല ടി.വി. അനുപമയ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.