Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ഷിബു ചക്രവര്‍ത്തിക്കില്ല, വടി കൊടുത്ത് ഷിബു ചക്രവര്‍ത്തി അടി വാങ്ങി

ഇനി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിക്ക് ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ലഭിയ്‌ക്കില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ഷിബു ചക്രവര‍്ത്തിയ്‌ക്കല്ല , ഇടതുപക്ഷക്കാര്‍ക്ക് ഒന്നടങ്കം എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 04:46 pm IST
inKerala, Entertainment

തിരുവനന്തപുരം: ഇനി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിക്ക് ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ലഭിയ്‌ക്കില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ഷിബു ചക്രവര‍്ത്തിയ്‌ക്കല്ല , ഇടതുപക്ഷക്കാര്‍ക്ക് ഒന്നടങ്കം എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നത്. പിണറായി വിജയനെ കുടുക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചതാണ് ഷിബു ചക്രവര്‍ത്തിയുടെ ഭാവി ഇരുളടഞ്ഞതാക്കിയത് എന്നും ചിലര്‍ പരിഹസിക്കുന്നു.

“പേരില്‍ ചക്രവര്‍ത്തി എന്നുള്ളതുകൊണ്ട് രാജാവിനെ വിമര്‍ശിക്കാന്‍ പാടുണ്ടോ?” എന്ന് കഴിഞ്ഞ ദിവസം ഹരീഷ് പേരിടയും ചോദിച്ചിരുന്നു. രാജാവിനെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എഴുതണമെന്നത് നിങ്ങള്‍ കവികളുടെ അറിയാതെയാണോ ഇത്തരം രാജസദസ്സില്‍ വന്നിരിക്കുന്നത് എന്നും ഹരീഷ് പേരടി ദ്വയാര്‍ത്ഥം കലര്‍ന്ന രീതിയില്‍ തന്റെ സമൂഹമാധ്യമപോസ്റ്റില്‍ പരിഹാസം തൊടുത്തിരുന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരുമായി പിണറായി വിജയന്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. “നമുക്കൊരു കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് പത്ത് വര‍്ഷമായി. കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓടുന്നില്ല. ഇങ്ങിനെ മതിയോ?”- ഇതായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ കുറിക്കുകൊള്ളുന്ന ചോദ്യം. ഈ ചോദ്യം കേട്ട് മുഖ്യമന്ത്രി ക്ഷുഭിതനായി. ചോദ്യം ചോദിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി ഈ ചോദ്യത്തിന് ക്ഷുഭിതനായി മറുപടി പറഞ്ഞത്.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി സമരം മൂലം അവിടുത്ത ഡയറക്ടറായിരുന്ന പ്രശസ്തനായ ശങ്കര്‍ മോഹന്‍ രാജിവെച്ച് പുറത്തുപോയിരുന്നു.. പിന്നാലെ ശങ്കര്‍ മോഹനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്ന അടൂര്‍ ഗോപാലകൃഷ്ണനും രാജിവെച്ചൊഴിഞ്ഞു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിശ്വോത്തര സ്ഥാപനാക്കി വളര്‍ത്താനുള്ള ദൗത്യത്തിനിടയിലായിരുന്നു ശങ്കര്‍ മോഹന്‍ രാജിവെച്ച് പുറത്തുപോകുന്നത്. ഇടത് പക്ഷത്തിന്റെ ആഗ്നേയാസ്ത്രമായ ജാതീയത ഉയര്‍ത്തപ്പെട്ടതിനെതുടര്‍ന്നാണ് ശങ്കര്‍ മോഹന്‍ പ്രതിരോധത്തിലാവുന്നത്. ഇവിടുത്തെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു ദളിത് സ്ത്രീ ജാതിപീഡന പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ശങ്കര്‍ മോഹന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നത്. ഇതോടെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സല്‍പേര് കുറെ നഷ്ടമായിരുന്നു. പകരം സയ്യിദ് മിര്‍സയെ ചെയര്‍മാനായി കൊണ്ടുവന്നെങ്കിലും പ്രവര്‍ത്തനം പഴയതുപോലെ സുഗമമായിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ ഈ ചോദ്യം.

Tags: Pinarayi Vijayan Face-to-FaceMukhamukham paripadiPinarayi Vijayanmalayalam cinemacinemaLDFshibu chakravarthyKR Narayanan Institutute
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.