Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാളീകേര കര്‍ഷകര്‍ പ്രതിസന്ധിയില്‍; താങ്ങുവില വര്‍ധിപ്പിക്കണമെന്ന് ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 02:07 am IST
inPathanamthitta

ഹരിപ്പാട്: കുട്ടനാട്ടില്‍ നെല്‍കൃഷിക്കൊപ്പം കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗമായിരുന്ന നാളികേര കൃഷി പ്രതിസന്ധിയില്‍. കൃഷിഭവന്‍ വഴി നാളികേരം സംഭരിച്ച് താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷകര്‍.

സര്‍ക്കാരിന്റെ നാളീകേര സംരക്ഷണ പദ്ധതികള്‍ നിലച്ചതാണ് കുട്ടനാട്ടില്‍ നാളീകേര കൃഷികടുത്ത പ്രതിസന്ധിയിലാക്കിയത്. കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന സംഭരണവും ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. കര്‍ഷകരുടെ കൈകളില്‍ ആനുകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്‍ വഴി കര്‍ഷകരെ കണ്ടെത്തി നാളീകേര വികസന സമിതി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്.

ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ സമിതികള്‍ സജീവമായിരുന്നെങ്കിലും പിന്നീട് ഘട്ടംഘട്ടമായി നിലയ്‌ക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്ന കേടായ തെങ്ങ് വെട്ടിമാറ്റല്‍, സൗജന്യനിരക്കില്‍ വളം എന്നിവ സമിതികള്‍ മുഖേന നടപ്പാക്കിയിരുന്നു. കൂടാതെ മണ്ഡരി രോഗബാധയെ ചെറുക്കാന്‍ കീടനാശിനി തളിക്കലും നടന്നുവന്നു. കൃഷിഭവന്‍ വഴി ചെല്ലിയെ പിടികൂടി നശിപ്പിക്കാനും എലി നശീകരണത്തിനും പദ്ധതികളുമുണ്ടായിരുന്നു.  നല്ലയിനം തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്‌ക്ക് കര്‍ഷകര്‍ ക്ക് നല്‍കുകയും, കര്‍ഷകരില്‍ നിന്ന് വിത്തുതേങ്ങ സംഭരിച്ചുമാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഈ പദ്ധതികള്‍ നിലവില്‍ നിര്‍ജീവമാണ്.

കര്‍ഷകരെ സഹായിക്കാന്‍ കൃഷിഭവന്‍ വഴി സംഭരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊണ്ട് കളഞ്ഞെത്തിക്കുന്ന തേങ്ങ തൂക്കിയാണ് വില നല്‍കിയിരുന്നത്. ഓരോ കൃഷിഭവന്‍
കേന്ദ്രത്തിന്റെയും നിയന്ത്രണത്തില്‍ ഒരു സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് കര്‍ഷകരില്‍ നിന്ന് നാളികേരം സംഭരിച്ചിരുന്നത്. കിലോയ്‌ക്ക് 30 രൂപ നിരക്കിലാണ് സംഭരണം നടത്തിയിരുന്നത്.

എന്നാല്‍ അഞ്ച് വര്‍ഷത്തിലേറെയായി സംഭരണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയ നിലയിലാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാതെ വന്നതോടെ സ്വകാര്യ മുതലാളിമാരുടെ ചൂഷണത്തില്‍പെട്ട് കിട്ടിയ വിലയ്‌ക്ക് തേങ്ങ വില്‍ക്കേണ്ട അവസ്ഥയാണ്. 45 ദിവസങ്ങള്‍ കൂടുമ്പോഴുള്ള വിളയിറക്കില്‍ നിന്നാണ് ചെറുകിട കുടുംബങ്ങള്‍ പോലും പിടിച്ചുനിന്നത്.
വര്‍ഷങ്ങളായി നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. നിലവില്‍ കിലോയ്‌ക്ക് 15നും 20നും ഇടയിലാണ് ഏജന്‍സികള്‍ നാളികേരം സംഭരിക്കുമ്പോള്‍ നല്‍കുന്ന വില.

നാളികേര കൃഷിയില്‍ പിടിച്ചുനിന്നിരുന്ന കുടുംബങ്ങള്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കുള്ള കൂലി കൊടുക്കാന്‍ പോലും കഴിയാതെ വലയുകയാണ്. സര്‍ക്കാര്‍ 40
രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലച്ചുപോയ സംഭരണ കേന്ദ്രങ്ങള്‍ പുനര്‍ജ്ജീവിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Tags: Kerala GovernmentKerala AgricultureCoconut farmers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.