Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശിയില്‍ വിശ്വനാഥ ക്ഷേത്രം തകര്‍ത്തിട്ടാണ് പള്ളി പണിതത് നിരവധി തെളിവുകള്‍ സഹിതം ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 12:51 pm IST
in India

ന്യൂദല്‍ഹി: കാശി ജ്ഞാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന ഇടത്ത് ഉണ്ടായിരുന്നത് വലിയ ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് കേന്ദ്രപുരാവസ്തു വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. വാരാണസി ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം എഎസ്ഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ പുറത്തുവിടുകയായിരുന്നു.

നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറയാനാകുമെന്നും നിര്‍ണായക കണ്ടെത്തലാണിതെന്നും വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു. ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും വിഷ്ണു ശങ്കര്‍ അവകാശപ്പെട്ടു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 34 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ പറയുന്നു. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി വിഷ്ണു ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

. മുഗള്‍ ചക്രവര്‍ത്തി ഔരംഗസേബിന്റെ കാലത്ത് അവിടെ നിലനിന്നിരുന്ന വിശ്വനാഥ ക്ഷേത്രം തകര്‍ത്തിട്ടാണ് അതിന് മുകളില്‍ പള്ളി പണിതത് എന്ന് അസന്ദിഗ്ധമായി തെളിയിക്കുന്ന നിരവധി തെളിവുകള്‍ ആണ് 839 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

അതില്‍ പരാമര്‍ശിക്കുന്ന ഏതാനും പ്രധാനപ്പെട്ട തെളിവുകള്‍

• തകര്‍ക്കപ്പെട്ട ക്ഷേത്രത്തില്‍ ഒരു വലിയ നടുത്തളം ഉണ്ടായിരുന്നു. അതിന് പുറമെ കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കുമായി നാല് ചേമ്പറുകള്‍ വേറെയും ഉണ്ടായിരുന്നു. ഇതില്‍ വടക്കും തെക്കും പടിഞ്ഞാറും ഉള്ള ചേമ്പറുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ കിഴക്കേ ചേംബര്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു. അവിടം നിരപ്പാക്കി മുകളില്‍ കല്ല് പാകിയിരിക്കുന്നു.

• മുകളില്‍ പരാമര്‍ശിച്ച നടുത്തളം ഇപ്പോള്‍ പള്ളിയുടെ നടുത്തളം ആയിരിക്കുന്നു. പഴയ ക്ഷേത്രത്തിന്റെ അതേ അലങ്കാരപ്പണികളോടും കൊത്തു പണികളോടും കൂടിയ അതേ ഭിത്തികള്‍ തന്നെയാണ് ഇപ്പോഴും ആ നടുത്തളത്തിന് ഉള്ളത്. മൃഗങ്ങളുടെ രൂപങ്ങളും കൊത്തുപണികള്‍ നിറഞ്ഞ ആര്‍ച്ചുകളും ഭാഗികമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.

• നിലവിലെ പര്യവേഷണത്തിന്റെ ഭാഗമായി 34 ശിലാലിഖിതങ്ങളും 32 മുദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ എല്ലാം തന്നെ മുന്നേ പള്ളിക്ക് മുന്നേ നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു എന്ന് സ്ഥിരീകരിച്ചു

• ഈ ശിലാ ലിഖിതങ്ങളില്‍ മൂന്ന് ദേവതകളുടെ പേരുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. ജനാര്‍ദനന്‍, രുദ്രന്‍, ഉമാമഹേശ്വരന്‍ എന്നിവയാണ് ആ പേരുകള്‍. ‘മഹാ മുക്തിമണ്ഡപം’ എന്ന വാക്ക് ഈ ശിലാലിഖിതങ്ങളില്‍ മൂന്നിടത്ത് കണ്ടെത്തി.

• പള്ളിക്കകത്ത് ഏതാനും പേര്‍ഷ്യന്‍അറബിക് ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ വ്യക്തമായി പറയുന്നത് പള്ളി സ്ഥാപിക്കപ്പെട്ടത് ഔരംഗസേബിന്റെ ഇരുപതാം ഭരണ വര്‍ഷത്തില്‍ ആണ് എന്നാണ്. അതായത് ക്ഷേത്ര ധ്വംസനം നടന്നത് പതിനേഴാം നൂറ്റാണ്ടില്‍ ആണെന്ന് വ്യക്തം.

• അനവധി ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങള്‍ അവിടെ നിലനിന്നിരുന്ന പ്രാചീന ശിവ ക്ഷേത്രത്തിന്റെ ചരിത്രം തീര്‍ച്ചപ്പെടുത്തുന്നു.

• പള്ളിയുടെ പടിഞ്ഞാറേ അറയും പടിഞ്ഞാറെ ഭിത്തിയും പൂര്‍ണമായും പഴയ ക്ഷേത്രത്തിന്റെ നിര്‍മിതി തന്നെയാണ് നിലവിലും നിലനില്‍ക്കുന്നത്.

• പള്ളിയുടെ അനേകം തൂണുകളും ചതുരസ്തംഭങ്ങളും പഴയ ക്ഷേത്രത്തിന്റേത് ആയിരുന്നു എന്ന് സ്ഥിരീകരിച്ചു.

• നിലവറയിലെ അനേകം കൊത്തു പണികള്‍ മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റേത് തന്നെ ആയിരുന്നു എന്ന് സ്ഥിരീകരിച്ചു.

• പ്രധാന പ്രാര്‍ത്ഥന അറയുടെ നിര്‍മാണത്തിന് വേണ്ടി നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ കൊത്തു പണികളോടു കൂടിയ തൂണുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചില്ലറ രൂപമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. തൂണുകളില്‍ മണികള്‍ കൊത്തി വെച്ചിട്ടുണ്ട്. ചതുര സ്തംഭങ്ങളുടെ നാല് ഭാഗത്തും ചിരാതുകള്‍ കത്തിച്ചു വെക്കാനുള്ള ചെറിയ പൊത്തുകളുണ്ട് (ിശരവല)െ.

• നിലവറകളുടെ നിര്‍മാണത്തിലും ക്ഷേത്രത്തിന്റെ പഴയ തൂണുകള്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

• ട2 നിലവറയില്‍ ഹിന്ദു ദേവതകളുടെ രൂപം കൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കണ്ടെത്തി.

• വടക്കേ അറയില്‍ നടത്തിയ ഏൃീൗിറ ജലിലേൃമശേിഴ ഞമറമൃ ടൗൃ്‌ല്യ യില്‍ 12 മീറ്റര്‍ ആഴത്തിലും വടക്കേ വാതിലിന്റെ ഭാഗത്തേക്ക് ചെരിവും ഉള്ള ഒരു നേര്‍ത്ത തുള കണ്ടെത്തി. വെട്ടുളികള്‍ അടിച്ചു കയറ്റി പൊളിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടത് ആവാം.

• നടുത്തളത്തിലേക്ക് ഉള്ള പാസേജില്‍ വാതിലിനടുത്തായി സമാനമായ മറ്റൊരു തുള കുമ്മായം നിറച്ച് മൂടിയ നിലയിലും കണ്ടെത്തി.

• പ്രധാന നടുത്തളത്തിലേക്കുള്ള പടിഞ്ഞാറു വശത്തെ പ്രവേശന കവാടം ഭിത്തി പണിത് അടച്ച നിലയിലാണ്. ആ ഭിത്തിക്ക് മറുവശത്താണ് ഖിബ്‌ല നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

• പടിഞ്ഞാറെ അറയുടെ കിഴക്കേ പകുതി ഇപ്പോഴും പഴയ ക്ഷേത്ര നിര്‍മിതി തന്നെ നിലനില്‍ക്കുന്നു.

• കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലേക്കുള്ള നാല് അറകള്‍ക്കും നടുത്തളത്തിനും നാല് ദിശകളിലേക്കും കവാടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടുത്തളത്തിന്റെയും വടക്ക്, തെക്ക് അറകളുടെയും പടിഞ്ഞാറോട്ട് ഉള്ള കവാടങ്ങള്‍ ഭിത്തി കെട്ടി അടച്ച നിലയിലാണ്.

• വടക്ക്, തെക്ക് അറകളിലേക്കുള്ള ആര്‍ച്ചുകള്‍ മേല്‍ക്കൂരയിലേക്കുള്ള പടവുകള്‍ ആയി രൂപാന്തരം വരുത്തിയിരിക്കുന്നു. ഇതില്‍ വടക്ക് വശത്തുള്ള പടവുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു.

• സെപ്റ്റംബര്‍ 2, 1669ന് ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരം കാശി വിശ്വനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ടതായി ഔരംഗസേബിനു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഞലള: (ഖമറൗചമവേ ടമൃസമൃ (േൃ.) 1947, ങമമശെൃശഅ/മൃിഴശൃശ, ു. 55).

• 1316 നൂറ്റാണ്ടുകള്‍ക്ക് ഇടയില്‍ കാലഗണന നിര്‍ണയിക്കപ്പെട്ട ഒരു വെണ്ണക്കല്ലില്‍ തീര്‍ത്ത ശിവലിംഗവും അടക യുടെ പര്യവേഷണത്തില്‍ പടിഞ്ഞാറെ അറയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു.

• 613 നൂറ്റാണ്ടുകള്‍ക്ക് ഇടയില്‍ നിര്‍മിക്കപ്പെട്ട വിഷ്ണുരൂപവും ട2 നിലവറയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു.

Tags: ASI reportKashiHindu templeGyanvyapi mosque
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

India

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

India

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.