Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്ര ജയിച്ചു, സൂരജ് സന്തോഷ് നിങ്ങള്‍ തോറ്റുപോയി; പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ചത് കേരളത്തിലെ ലക്ഷക്കണക്കായ അമ്മമാര്‍

കേരളത്തിന്റെ വാനമ്പാടിയായ ചിത്ര അവരുടെ രാമഭക്തി നിറഞ്ഞ മനസ്സില്‍ നിന്നും ഒരു ഉപദേശം മലയാളികള്‍ക്ക് നല്‍കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 04:42 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ വാനമ്പാടിയായ ചിത്ര അവരുടെ രാമഭക്തി നിറഞ്ഞ മനസ്സില്‍ നിന്നും ഒരു ഉപദേശം മലയാളികള്‍ക്ക് നല്‍കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കണം.

ഇത് പിന്നീട് മീഡിയ വണ്‍ ചാനലും ദേശാഭിമാനിയും ഉള്‍പ്പെടെ വന്‍ വിവാദമാക്കി. ചിത്രയ്‌ക്കെതിരെ പുതു ഗായകന്‍ സൂരജ് സന്തോഷ് ചരിത്രബോധത്താല്‍ ആഞ്ഞടിക്കുകയും ചെയ്തു. കേരളത്തില്‍ ഇടത്പക്ഷവും ഇസ്ലാമിസ്റ്റ് മാധ്യമങ്ങളും ബുദ്ധിജീവികളും നവോത്ഥാനക്കാരും ചിത്രയുടെ ഉപദേശത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇത്രത്തോളം ചിത്രയുടെ ശബ്ദമിടറിയതായി താന്‍ കേട്ടിട്ടില്ലെന്നാണ് ചിത്രയുടെ അടുത്ത സുഹൃത്തായ ഗായകന്‍ ജി. വേണുഗോപാല്‍ പറഞ്ഞത്. ചിത്ര തന്റെ വീഡിയോ പിന്‍വലിച്ചില്ല. മാപ്പും പറഞ്ഞില്ല. മാന്യമായി നിശ്ശബ്ദത പാലിച്ചു.

പക്ഷെ തിങ്കളാഴ്ച കേരളം ദര്‍ശിച്ചത് രാമഭക്തിയുടെ അതിശക്തമായ തരംഗമായിരുന്നു. കപടമതേതരത്വത്തിനും കപട നവോത്ഥാനത്തിനും കപട കമ്മ്യൂണിസത്തിനും എതിരെ ഉയരുന്ന നിശ്ശബദ്മായ നിഷ്കപടഭക്തിയുടെ പ്രഭാവമാണ് അഞ്ചുതിരിയിട്ട വിളക്കുകള്‍ തെളിയിക്കാന്‍ ഉത്സാഹം കാട്ടിയ സ്ത്രീകളിലൂടെ, അമ്മമാരിലൂടെ കേരളം ദര്‍ശിച്ചത്. സിപിഎംകാരുടെ വീടുകളില്‍ വരെ വീട്ടമ്മമാര്‍ അഞ്ചുതിരിയിട്ട വിളക്ക് തന്നെ കത്തിക്കുക മാത്രമല്ല, ടിവികളില്‍ മോദി പ്രാണപ്രതിഷ്ഠനടത്തുന്നതിന്റെ ലൈവ് കാണുകയും ചെയ്തു. കേരളത്തിലെ അമ്മമാര്‍ മാത്രമല്ല, ഗള്‍ഫിലും യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള മലയാളി അമ്മമാരും അഞ്ചുതിരിയിട്ട വിളക്ക് കത്തിച്ച് വെച്ച് പ്രാണപ്രതിഷ്ഠ ദര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചിത്രയോടുള്ള അടുപ്പവും അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടുള്ള നിര്‍മ്മല ഭക്തിയും ഈ പ്രതികരണത്തില്‍ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്.

ചിത്ര പറഞ്ഞതുപോലെ ലക്ഷക്കണക്കായ ഹിന്ദുഭവനങ്ങളില്‍ പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം അഞ്ച് തിരിയിട്ട വിളക്കുകള്‍ തെളിഞ്ഞിരുന്നു.  ഇന്ത്യയിലാകെ ഉയരുന്ന പുതിയൊരു ഹൈന്ദവഭക്തിതരംഗത്തിന്റെ അല തന്നെയാണ് കേരളത്തിലും ഉണര്‍ന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും ഒത്തുചേരലുകളും നടന്നിരുന്നു. മിക്കവാറും ഹിന്ദു കുടുംബങ്ങള്‍ അഞ്ച് തിരിയിട്ട വിളക്ക് കത്തിച്ച് വെച്ച ശേഷം ടെലിവിഷനില്‍ അയോധ്യ പ്രാണപ്രതിഷ്ഠയുടെ തത്സമയ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തിയ കര്‍ണ്ണാടകയിലെ ശില്‍പി കൃഷ്ണശിലയില്‍ കൊത്തിയെടുത്ത അഞ്ചു വയസ്സായ ശ്രീരാമന്റെ വിഗ്രഹത്തിലെ ചൈതന്യഭാവം ഭക്തരുടെ മനസ്സലിയിക്കുന്ന അനുഭവമായിരുന്നു. കമ്മ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിയുന്നവരാണ് ഇന്നത്തെ ഹൈന്ദവസമുദായത്തിലെ സെലിബ്രിറ്റികള്‍.

 

Tags: five-wicked lampAyodhyaRamlallaBhaktiBalakaramanSooraj SanthoshK.S. ChitraMediaone channel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.