Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അണയാതെ ആദര്‍ശദീപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 04:51 am IST
inNews, Parivar
തിരുവില്വാമല ഐവര്‍ മഠത്തില്‍ ആര്‍.ഹരിക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, വിദ്യാനികേതന്‍ ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍ എന്നിവരും ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നു

തിരുവില്വാമല ഐവര്‍ മഠത്തില്‍ ആര്‍.ഹരിക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, വിദ്യാനികേതന്‍ ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍ എന്നിവരും ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നു

കെ.ആര്‍. ഉമാകാന്തന്‍

 

മാനനീയ ആര്‍. ഹരി എന്ന ഹരിയേട്ടന്‍ മടങ്ങി. ജനിച്ചവര്‍ക്കെല്ലാം മരണം ഉറപ്പാണ്. എന്നാല്‍ ചിലരുടെ മരണം വലിയ വിടവ് സൃഷ്ടിക്കും. അവര്‍ മരണം വരെയും സമൂഹത്തിനുവേണ്ടി ജീവിക്കുന്നു. ഹരിയേട്ടന്‍ ഈ ഗണത്തില്‍പെടുന്നു.

അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായിരുന്നു. സംഘത്തിന് ആയിരക്കണക്കിന് പ്രചാരകന്മാര്‍ ഉണ്ട്. അവരെല്ലാം രാഷ്‌ട്രത്തിന്റെ ഉയര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചിലര്‍ വ്യത്യസ്തരാണ്. അവര്‍ പ്രചാരക ജീവിതം നയിക്കുന്നു എന്നതിനേക്കാള്‍ പ്രചാരകജീവിതത്തിന് മാതൃക സൃഷ്ടിക്കുന്നു എന്നതാണ് വസ്തുത. ഇത്തരത്തില്‍ പ്രചാരക ജീവിതത്തില്‍ മാതൃക സൃഷ്ടിച്ച ആളാണ് ഹരിയേട്ടന്‍

ഹരിയേട്ടന്‍ പണ്ഡിതനായിരുന്നു. നിരവധി ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ആ വായനാ ലോകം ഈ ഭാഷകളിലെ പ്രമുഖ കൃതികളിലേക്കെല്ലാം വ്യാപി
ച്ചു. അദ്ദേഹത്തിന്റ അറിവ് വിപുലമായിരുന്നു. പ്രതിഭാശാലിയായ എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായിരുന്നു ഹരിയേട്ടന്‍.

എന്നാല്‍ സ്വയംസേവകര്‍ അദ്ദേഹത്തെ ആരാധനയോടെ നോക്കിക്കണ്ടത് ഈ പാണ്ഡിത്യം കൊണ്ട് മാത്രമായിരുന്നില്ല. അദ്ദേഹം വായിച്ചതെല്ലാം ജീവിതദൗതൃമായ സംഘപ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു. വായിച്ചത് ഉള്‍ക്കൊള്ളാനും ഉള്‍ക്കൊണ്ടത് അവസരമനുസരിച്ച് സ്വയംസേവകര്‍ക്ക് പകര്‍ന്നുകൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഹരിയേട്ടനോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതുതാളങ്ങള്‍ ലഭിക്കുന്നവയായിരുന്നു. സരസമായി, തമാശരൂപത്തില്‍ കാര്യങ്ങള്‍ പറയുന്ന ശൈലി ഹരിയേട്ടന് സ്വതസിദ്ധമായിരുന്നു. ആ തമാശകളും സംസാരിക്കുന്ന വിഷയത്തിന് അനുസരിച്ചുള്ളതും ആയിരുന്നു. അവയിലൂടെ സംസ്‌കാരവും അറിവും പകരുകയായിരുന്നു ഹരിയേട്ടന്‍.

ഹരിയേട്ടന്‍ ഏറെ എഴുതി. മഹാഭാരതത്തെ ആസ്പദമാക്കി ഭീഷ്മര്‍, കര്‍ണന്‍, വിദുരര്‍ തുടങ്ങിയവരുടെ ജീവിത സന്ദര്‍ഭങ്ങളെയും സംഭവങ്ങളെയും ആധികാരികമായി പഠിച്ച് പുസ്തകങ്ങള്‍ രചിച്ചു. നിരന്തരമുള്ള സംഘയാത്രയ്‌ക്കിടയിലുള്ള സമയത്തെയും അദ്ദേഹം എഴുത്തിനായി പ്രയോജനപ്പെടുത്തി.

ഹരിയേട്ടന്‍ സംഘാടകനും സൂക്ഷ്മദൃക്കും ആയിരുന്നു. ഒരിക്കല്‍ ഒരാളെ കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ ചെയ്ത തെറ്റ് മനഃപൂര്‍വമല്ല എന്ന് പറഞ്ഞു. അയാള്‍ക്ക് അറിയാമായിരുന്നോ എന്ന് മറുചോദ്യവും. അറിയുമായിരുന്നു എന്ന് മറുപടി കിട്ടിയപ്പോള്‍, തെറ്റ് തിരുത്തണം, പൊറുക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് പൊറുത്താല്‍ വീണ്ടും തെറ്റ് ചെയ്യാനുള്ള പ്രവണത ഉണ്ടാകും. അതുകൊണ്ട് അത് തിരുത്തുക തന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞു. ഹരിയേട്ടനിലെ സംഘാടകന്‍ ഇങ്ങനെയായിരുന്നു. അദ്ദേഹം യാത്ര അവസാനിപ്പിച്ചു. ആ ആദര്‍ശ ദീപം ചിരകാലം തെളിയുക തന്നെ ചെയ്യും.

സംശയങ്ങള്‍ക്ക് ഉത്തരമായിരുന്നു രംഗഹരിജി: ശാന്തക്ക

നാഗ്പൂര്‍: എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു രംഗഹരിയെന്ന് രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി.

ജ്ഞാനഋഷിയായിരുന്നു അദ്ദേഹം. യതോ ധര്‍മ്മസ്തതോ ജയഃ എന്നത് മഹാഭാരതത്തിലെ ഒരു വാക്യം മാത്രമല്ല, മഹത്തായ സന്ദേശമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെറിയ വാക്കുകളിലൂടെ കഥകളിലൂടെ, നേരമ്പോക്കുകളിലൂടെ തത്വദര്‍ശനം പകര്‍ന്നു. സ്‌നേഹനിര്‍ഭര ബന്ധം പുലര്‍ത്തിയ മുതിര്‍ന്ന സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് ശാന്തക്ക പറഞ്ഞു.

Tags: RSSR Hari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.