Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പ്രകാശം പരത്തുന്ന മാലാഖമാര്‍

ഡോ: മനോജ് പരാശക്തി by ഡോ: മനോജ് പരാശക്തി
Oct 29, 2023, 06:58 pm IST
in Literature

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുമ്പോള്‍ എത്രയും പെട്ടെന്ന് പുറം ലോകത്തിലെ വെളിച്ചം കാണാന്‍ ഞാനാഗ്രഹിച്ചു.
എന്റെ സഹോദരനെ അച്ഛനും,
അമ്മയും ബന്ധുക്കളുമൊക്കെ കൊഞ്ചിക്കുന്നതും താലോലിക്കുന്നതും ഒക്കെ കാണുമ്പോള്‍ എനിക്ക് കൊതിയാകുമായിരുന്നു.

അമ്മയുടെ നാമജപവും സ്‌നേഹത്തോടെയുള്ള സ്പര്‍ശനവും അകത്തിരുന്നു ഞാനറിഞ്ഞു.
ചിലപ്പോള്‍ സന്തോഷാധിക്യത്താല്‍ ഞാനൊന്നു തിരിയുമ്പോള്‍ ഞാന്‍ തൊഴിക്കുന്നുവെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്.

എന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷക ആഹാരങ്ങള്‍ കശുവണ്ടിയും ഉണക്കമുന്തിരിയും ഒക്കെ അച്ഛന്‍ വാങ്ങി കൊണ്ടുവന്ന് വാത്സല്യത്തോടു കൂടി അമ്മയെകൊണ്ട് കഴിപ്പിക്കാറുണ്ട്.
ചിലപ്പോള്‍ കഴിക്കാന്‍ മറന്നു പോയാല്‍ അച്ഛന്‍ അമ്മയോട് ദേഷ്യപ്പെടുന്നത് കേള്‍ക്കാം.

”ഭാമേ ഇതൊക്കെ നമ്മുടെ കുഞ്ഞിന് വേണ്ടിയാ
നീ അതൊക്കെ ഓര്‍ത്ത് കഴിയ്‌ക്കണ്ടേ?”
”മഹീയേട്ടാ
ഞാന്‍ മറന്നു പോയതല്ലാ.
എനിയ്‌ക്ക് അത് കഴിയ്‌ക്കുമ്പോള്‍ മനംപുരട്ടുന്നതു കൊണ്ടാ”
”അത് വകവയ്‌ക്കാതെ കഴിയ്‌ക്കണം
നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ”
”ഇനി കഴിച്ചോളാം മഹിയേട്ടാ”
അമ്മയുടെ പേര് ഭാമ അച്ഛന്‍ മഹീ.

അങ്ങനെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ മനസ്സിലായി.
അപ്പോള്‍ അച്ഛന്റെ അമ്മയോട്, എന്റെ മുത്തശ്ശിയോട് അച്ഛന്‍ പറയുന്നത് കേട്ടു.
”അമ്മേ ഭാമയുടെ ആഹാരകാര്യത്തില്‍ ശ്രദ്ധിക്കണം.”
”ഞാന്‍ നോക്കിക്കോളാം മോനേ”
”ആഴ്ചയില്‍ ഒരിക്കലല്ലേ എനിക്ക് അവധിയുള്ളൂ. ‘ജോലി തിരിക്കും ടെന്‍ഷനും.”
”മഹിയേട്ടന്‍ ടെന്‍ഷന്‍ അടിയ്‌ക്കേണ്ട ധൈര്യമായ് പൊയ്‌ക്കൊളളൂ” അമ്മയുടെ മറുപടി.
എല്ലാവര്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഇവരെയൊക്കെ കാണാന്‍ ഒത്തിരി കൊതിയാവുന്നു.

എന്ത് ചെയ്യാം ഇനി മൂന്ന് മാസം കൂടി കാത്തു കിടക്കാം.
എന്നു ഞാന്‍ ആശ്വസിച്ചു. എന്നിട്ട് ഒന്ന് ഇളകി.
അപ്പോള്‍ അമ്മ ”ദേ ചവുട്ടുന്നു.”
അത് കേട്ട് അച്ഛന്‍ ചിരിച്ചു കൊണ്ട് ”അമ്മയുടെ വയറില്‍ എനിയ്‌ക്കുള്ള ഉമ്മ വച്ചെന്നു തോന്നുന്നു.”
കുറച്ചു കഴിഞ്ഞ് കുളിയ്‌ക്കാന്‍ പോയ അമ്മ ബാത് റൂമില്‍ കാല്‍തെറ്റി വീണു.

അബോധവസ്ഥയിലായ അമ്മയെ ഹോസ്പിറ്റിലില്‍ എത്തിച്ചു.

അമിത രക്തസ്രാവത്താന്‍ അവശയായി വേദന കൊണ്ട് പുളയുന്ന അമ്മയെ പെട്ടെന്ന് ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോയി.

എനിയ്‌ക്കെന്തോ വല്ലാത്ത ഭയം തോന്നി.

എത്രയും പെട്ടെന്ന് ഓപ്പറേഷന്‍ ചെയ്യണമെന്നും. അല്ലെങ്കില്‍ അമ്മയ്‌ക്ക് കുഴപ്പമാണെന്നും കുട്ടിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കയാണെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ അച്ഛനോട് പറയുന്നത് കേട്ടു.
പിന്നീട് കണ്ണു തുറന്നപ്പോള്‍ പ്രകാശം പരത്തുന്ന വര്‍ണ്ണാഭമായൊരു ലോകത്തിലായിരുന്നു ഞാന്‍.

എന്നെ പോലെ തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ച് പുറം ലോകം കാണാനാവാതെ ജീവന്‍ നഷ്ടപ്പെട്ട അച്ഛനും അമ്മയും ഒരിക്കലും കണ്ടിട്ടില്ലാത്ത വെളുത്ത ഉടുപ്പുകള്‍ ധരിച്ച ഹതഭാഗ്യരായ ധാരാളം മാലാഖ കുട്ടികള്‍ അവിടെ എനിക്ക് കൂട്ടിന് ഉണ്ടായിരുന്നു.

വെളുത്ത വസ്ത്രം ധരിച്ച ഒത്തിരി അമ്മമാര്‍ അവരെ സ്‌നേഹത്തോടെ മാറോട് ചേര്‍ത്ത് താലോലിക്കുന്നുണ്ടായിരുന്നു.
വെളുത്ത ചിറകുകളുമായ് പറന്നു പറന്ന് ഞാനും പ്രകാശം പരത്തുന്ന അവരുടെ ലോകത്തിലേക്കെത്തി.

Tags: Malayalam LiteratureShort Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

കവിത: രാമം വന്ദേ!

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

Varadyam

കവിത: ചക്കമാഹാത്മ്യം

Varadyam

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

പുതിയ വാര്‍ത്തകള്‍

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.