Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവ ഗൗഡയ്‌ക്ക് മോദിയോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ധിക്കുന്നത് എന്തുകൊണ്ട്?

തനിക്ക് മോദിയോടുള്ള ബഹുമാനം വര്‍ഷങ്ങള്‍ കഴിയുന്തോറും പതിന്മടങ്ങ് വര്‍ധിക്കുകയാണെന്ന് ദേവഗൗഡ. അതിന്റെ കാരണം ഇതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 06:11 pm IST
inIndia

ബെംഗളൂരു: കര്ണ്ണാടകയിലെ ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവ ഗൗഡ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണച്ച് എന്‍ഡിഎയുടെ ഭാഗമാവുകയാണ്. ഇതിനെതിരെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും വിമര്‍ശിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് മോദിയെ സ്നേഹിക്കുന്നു എന്ന കാര്യം വിശദീകരിക്കുകയാണ് ദേവഗൗഡ. തനിക്ക് മോദിയോടുള്ള ബഹുമാനം വര്‍ഷങ്ങള്‍ കഴിയുന്തോറും പതിന്മടങ്ങ് വര്‍ധിക്കുകയാണെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടുന്നു.

2014ലെ സംഭവകഥയാണ് ദേവഗൗഡ പങ്കുവെയ്‌ക്കുന്നത്. മോദി നേതാവായി ബിജെപി ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 276 സീറ്റുകള്‍ നേടി ബിജെപി തനിയെ അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ എംപി സ്ഥാനം രാജിവെയ്‌ക്കുമെന്ന് ദേവഗൗഡ മോദിയെ അന്ന് പ്രസംഗവേദികളില്‍ വെല്ലുവിളിച്ചിരുന്നു.

പക്ഷെ 2014ല്‍ ബിജെപി തനിയെ അധികാരത്തിലേറി. അതോടെ മോദിയ്‌ക്ക് നല്‍കിയ വാക്കുപാലിച്ച് ലോക് സഭാ അംഗത്വം രാജിവെയ്‌ക്കണമെന്ന് ശക്തമായ ആഗ്രഹം ദേവഗൗഡയുടെ ഉള്ളിലുണ്ടായി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ശത്രുതയെല്ലാം മറന്ന് ദേവഗൗഡയെ പ്രത്യേകം ക്ഷണിച്ചിരുന്നു. ആഘോഷം കഴിഞ്ഞപ്പോള്‍ മോദിയുമായി നേരിട്ട് കാണാന്‍ അവസരം തേടി. കൂടിക്കാഴ്ചയ്‌ക്ക് തിരക്കുകള്‍ക്കിടയിലും മോദി സമയം അനുവദിച്ചു.

ഞാന്‍ എന്റെ കാറില്‍ പാര്‍ലമെന്‍റിലെ പോര്‍ട്ടിക്കോയില്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ സാക്ഷാല്‍ മോദി തന്നെ ഇറങ്ങിവന്നു. ദേവഗൗഡയ്‌ക്ക് കാല്‍മുട്ടിന് കലശലായ വേദനയുണ്ടായിരുന്നു. എന്നാല്‍ മോദി തന്നെ ഇറങ്ങിവന്ന് മദേവഗൗഡയെ കാറില്‍ നിന്നിറക്കി, കൈപിടിച്ച് കൊണ്ടുപോയി. എല്ലാം ഉള്ളറിഞ്ഞ് കണ്ട് മോദി പെരുമാറുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയ്‌ക്കധികം എതിര്‍ത്ത മനുഷ്യനാണ് ഇങ്ങിനെ പെരുമാറുന്നതെന്നോര്‍ത്ത് ദേവഗൗഡയ്‌ക്ക് അത്ഭുതം തോന്നി.

പറഞ്ഞ വാക്ക് പാലിച്ച് താന്‍ ലോക് സഭാ അംഗത്വം രാജിവെയ്‌ക്കാന്‍ പോവുകയാണെന്ന് ദേവഗൗഡ മോദിയോട് പറഞ്ഞു.എംപി എന്ന നിലയിലുള്ള തന്റെ രാജി സ്വീകരിക്കണമെന്നും ദേവഗൗഡ മോദിയോട് അപേക്ഷിച്ചു. ഉടനെ മോദി കാര്യങ്ങളെ ലഘൂകരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യം ഇത്രയ്‌ക്ക് ഗൗരവമായി എടുക്കേണ്ടതില്ലെന്ന് മോദി പറഞ്ഞതോടെ ദേവഗൗഡയ്‌ക്കും ആശ്വാസമായി. മാത്രമല്ല, ഭാവിയില്‍ രാഷ്‌ട്രീയ കാര്യങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ന്നാല്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടാകണമന്നും പറഞ്ഞ് സന്തോഷത്തോടെ മോദി ദേവഗൗഡയെ യാത്രയാക്കി. ഇപ്പോഴും സംശയങ്ങളുണ്ടായാല്‍ മോദി ദേവഗൗഡയെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇതെല്ലാം മോദിയുടെ മാത്രമായ തനത് ശൈലിയാണ്.

വ്യക്തി ബന്ധങ്ങളില്‍ മോദി കാത്തുസൂക്ഷിക്കുന്ന ഈ കരുതലും സ്നേഹവും ഊഷ്മളതയും അന്യന്റെ ഉന്നമനത്തിനായുള്ള താല്‍പര്യവും ആണ് ദേവഗൗഡയെ ഇന്നും മോദിയെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്.

 

Tags: modiNDANarendra ModiDevegowdaJDSDeve Gowda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

പുതിയ വാര്‍ത്തകള്‍

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.