Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാവണായനമല്ല, രാമായണമാണ് നിലനില്‍ക്കുക: സ്വാമി ചിദാനന്ദപുരി

ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 09:23 pm IST
in Kerala
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം പി.ആര്‍.നാഥന് നല്‍കി സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കുന്നു. കാവാലം ശശികുമാര്‍, ഡോ. എന്‍. ആര്‍. മധു, എം.രാധാകൃഷ്ണന്‍, കെ.ജി. രഘുനാഥ് എന്നിവര്‍ സമീപം

ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം പി.ആര്‍.നാഥന് നല്‍കി സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കുന്നു. കാവാലം ശശികുമാര്‍, ഡോ. എന്‍. ആര്‍. മധു, എം.രാധാകൃഷ്ണന്‍, കെ.ജി. രഘുനാഥ് എന്നിവര്‍ സമീപം

കോഴിക്കോട്: രാവണായനത്തിനുവേണ്ടിയുള്ള എത്ര പരിശ്രമങ്ങള്‍ ഉണ്ടായാലും ആദികവിയുടെ രാമായണമാണ് ഭാരതത്തില്‍ നിലനില്‍ക്കുകയെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ജന്മഭൂമി  ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ രചിച്ച ധര്‍മ്മായണം എന്ന  കാവ്യ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സീതയെ സ്പര്‍ശിക്കാത്ത രാവണന്‍ മാതൃകാപുരുഷനാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കാമചിന്തയോടെ മറ്റൊരു സ്ത്രീയെ സ്പര്‍ശിച്ചാല്‍ ശിരസ്സ് പൊട്ടിച്ചിതറുമെന്ന ശാപമുള്ളതിനാലാണ് ജീവിതത്തിലുടനീളം അധര്‍മ്മം കാണിച്ച രാവണന്‍ സീതയെ സ്പര്‍ശിക്കാന്‍ ധൈര്യം കാണിക്കാതിരുന്നത്. രാമായണം കാലത്തെ അതിജീവിക്കുന്ന കാവ്യമാണ്.  ഭാരതത്തിന്റെ സാഹിത്യ,സംഗീത, ചിത്ര, ശില്‍പ്പ  രംഗങ്ങളിലെല്ലാം രാമായണം സ്വാധീനം ചെലുത്തി. രാമായണ ഇതിവൃത്തത്തെ മാറ്റിയാല്‍ ദക്ഷിണേന്ത്യന്‍, ഹിന്ദുസ്ഥാനി സംഗീതത്തില്‍ പാട്ടുകള്‍ ഏറെയുണ്ടാകില്ല. സാഹിത്യത്തിന്റെ പ്രധാന ലക്ഷണം സഹഭാവം ജനിപ്പിക്കുകയെന്നതാണ്. ലക്ഷണയുക്തമായ സാഹിത്യം ഇങ്ങനെ നിലനില്‍ക്കുന്നു.  

ഹൃദയത്തിലേക്ക് പ്രവേശിക്കുന്ന രാമായണ ചിന്തകളാണ് ധര്‍മ്മായണം. കവിത്വം നിറഞ്ഞ സമൂഹനിരീക്ഷകന്‍ തന്റെ കണ്ണുകളിലൂടെ അദ്ധ്യാത്മരാമായണത്തെ നോക്കിയപ്പോഴാണ് ഈ കൃതി ഉണ്ടായത് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. നിരൂപകന്‍ കെ.ജി. രഘുനാഥ് പുസ്തകം പരിചയപ്പെടുത്തി. ജന്മഭൂമി എം.ഡി. എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.ആര്‍. മധു, എം. ബാലകൃഷ്ണന്‍, കെ.പി വിനോദ് എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍ മറുമൊഴി നല്‍കി. ടി.പി. തുളസി ലക്ഷ്മണന്റെ രാമായണ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ജന്മഭൂമി ബുക്‌സാണ് പ്രസാധകര്‍.

Tags: രാമായണംSwami Chidananda Puriകാവാലം ശശികുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.