Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പെരുമ്പളത്ത് ഭീതി പരത്തി പോത്ത്

പെരുമ്പളം ദ്വീപില്‍ ഞായറാഴ്ച പുലര്‍ച്ചേ കായല്‍ നീന്തിക്കയറി എത്തിയ അഞ്ചു പോത്തുകളില്‍ പിടി കൊടുക്കാതെ വിലസുന്ന ഒരെണ്ണം ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നു. വട്ടവയലിന് സമീപമുള്ള പാലാക്കരിയിലെ പോത്തു വളര്‍ത്തല്‍ ഫാമില്‍ നിന്നാണ് പോത്തുകള്‍ കായല്‍ നീന്തി, കാളത്തോടിന് സമീപം എത്തിയത്. അഞ്ചു പോത്തുകളും കൂട്ടത്തോടെ ഇടവഴികളിലൂടെ അലയുകയായിരുന്നു. നാലു ദിവസത്തിനുള്ളില്‍ നാല് പോത്തുകളെ പിടിച്ചു കെട്ടിയെങ്കിലും, ഭീമാകാരനായ ഒരെണ്ണം ഇന്നലെയും പിടി കൊടുക്കാതെ അലയുന്നത് കുട്ടികളിലും സ്ത്രീകളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 08:37 pm IST
inAlappuzha
perumpalam

perumpalam

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപില്‍ ഞായറാഴ്ച പുലര്‍ച്ചേ കായല്‍ നീന്തിക്കയറി എത്തിയ അഞ്ചു പോത്തുകളില്‍ പിടി കൊടുക്കാതെ വിലസുന്ന ഒരെണ്ണം ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നു. വട്ടവയലിന് സമീപമുള്ള പാലാക്കരിയിലെ പോത്തു വളര്‍ത്തല്‍ ഫാമില്‍ നിന്നാണ് പോത്തുകള്‍ കായല്‍ നീന്തി, കാളത്തോടിന് സമീപം എത്തിയത്. അഞ്ചു പോത്തുകളും കൂട്ടത്തോടെ ഇടവഴികളിലൂടെ അലയുകയായിരുന്നു. നാലു ദിവസത്തിനുള്ളില്‍ നാല് പോത്തുകളെ പിടിച്ചു കെട്ടിയെങ്കിലും, ഭീമാകാരനായ ഒരെണ്ണം ഇന്നലെയും പിടി  കൊടുക്കാതെ അലയുന്നത് കുട്ടികളിലും സ്ത്രീകളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.  

ബുധനാഴ്ച പെരുമ്പളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ ഓടിക്കയറിയ പോത്തിനെ പിടിച്ചു കെട്ടാന്‍ ചെന്ന തൊഴിലാളികളേയും നാട്ടുകാരേയും വെട്ടിച്ച് കുതറി വടക്ക് ഭാഗത്തേക്ക് ഓടി. സ്‌കൂള്‍ അവധിയായിരുന്നത് കൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് പെരുമ്പളം ജയകുമാര്‍ പറഞ്ഞു. 5, 6, 9, 11, 12 എന്നീ വാര്‍ഡുകളിലാണ് കൂടുതലായും കാണപ്പെടുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും പലപ്പോഴും ഇവയുടെ മുന്നില്‍പ്പെടുന്നുണ്ട്.

ഫാമില്‍ പോത്തുകളെ നോക്കാന്‍ നില്‍ക്കുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍  ദ്വീപിലെത്തി പോത്തിനെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. അരയുകുളങ്ങര ഭാഗത്ത് വച്ച് കൂട്ടം തെറ്റി വിരണ്ടോടിയ പോത്ത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓടിച്ചു. കുട്ടി സ്‌ക്കൂള്‍  മതിലില്‍ കയറി രക്ഷപെടുകയായിരുന്നു. പോത്തിനെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ആശങ്ക  അകറ്റണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനേയും ഫയര്‍ & റസ്‌ക്യൂ വിഭാഗത്തേയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.വി. ആശ അറിയിച്ചു.

Tags: keralaalappuzhacowBuffalo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.