Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ധാല്‍പൂര്‍ ശിവക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചു

ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ചരിത്ര പ്രസിദ്ധമായ ധാല്‍പൂര്‍ ശിവക്ഷേത്രം നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. നാല് പതിറ്റാണ്ടായി തകര്‍ന്നുകിടന്ന ക്ഷേത്രമാണ് ആസാം സര്‍ക്കാര്‍ 2021 സപ്തംബറില്‍ മോചിപ്പിച്ചത്. പ്രകൃതിയുടെ വരമാണ് ഈ ക്ഷേത്രമെന്നും ഇത് വീണ്ടെടുത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2023, 04:33 pm IST
in India

ധാല്‍പൂര്‍ (ആസാം): ബംഗ്ലാദേശികളുടെ കൈയേറ്റത്തില്‍നിന്ന് മോചിപ്പിച്ച ചരിത്ര പ്രസിദ്ധമായ ധാല്‍പൂര്‍ ശിവക്ഷേത്രം നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിച്ചു. നാല് പതിറ്റാണ്ടായി തകര്‍ന്നുകിടന്ന ക്ഷേത്രമാണ് ആസാം സര്‍ക്കാര്‍ 2021 സപ്തംബറില്‍ മോചിപ്പിച്ചത്.  

പ്രകൃതിയുടെ വരമാണ് ഈ ക്ഷേത്രമെന്നും ഇത് വീണ്ടെടുത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ധാല്‍പൂര്‍ കുന്നിന്‍ മുകളില്‍ മഹാദേവനെ വീണ്ടും പൂര്‍ണശോഭയോടെ ദര്‍ശിക്കാനാകുന്നത് സ്വര്‍ഗീയമായ അനുഭൂതിയാണ് നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുപതുകളുടെ അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ ക്ഷേത്രം കൈയേറി കൊള്ളയടിച്ചത്. നൂറിലേറെ അനധികൃത കുടിയേറ്റക്കാരെയാണ് ആസാം സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചത്.  

ബ്രഹ്മപുത്ര നദിയുടെ നടുക്ക് ധാല്‍പൂര്‍ കുന്നിന്‍ മുകളിലാണ് 5000 വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രം. പുരാവസ്തു വകുപ്പ് ഇവിടെനിന്ന് പഴക്കമുള്ള നിര്‍മിതികള്‍ കണ്ടെത്തിയിട്ടുണ്ട്. 1979 വരെ കന്നുകാലി വളര്‍ത്തല്‍ തൊഴിലാക്കിയിരുന്നവരുടെ കൃഷിയിടമായിരുന്നു ധാല്‍പൂര്‍ കുന്നിന്റെ സമതലങ്ങളെന്ന് ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി ധര്‍മ്മകാന്ത നാഥ് പറഞ്ഞു.

അതിനു ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഒത്താശയോടെ ധാല്‍പൂരില്‍ കൈയേറ്റം ആരംഭിച്ചത്. കൈയേറ്റക്കാരുടെ ലക്ഷ്യം ശിവക്ഷേത്രവും സ്വത്തുമായിരുന്നു. ക്ഷേത്രവളപ്പിലെ വന്‍മരങ്ങള്‍ വെട്ടിമാറ്റുകയും വിലപിടിപ്പുള്ളതെല്ലാം അവര്‍ കൊള്ളയടിക്കുകയും ചെയ്തു. 1983 ഫെബ്രുവരിയില്‍ ക്ഷേത്ര പൂജാരിയായിരുന്ന സിബ ദാസിനെ ബംഗ്ലാദേശികള്‍ കൊലപ്പെടുത്തി. മറ്റൊരു പുരോഹിതനായ കാര്‍ത്തിക് ദാസ് പലായനം  ചെയ്തു.  

കൈയേറ്റത്തിനും അക്രമത്തിനുമെതിരെ നടന്ന പ്രക്ഷോഭത്തില്‍ 855 പേരാണ് ബലിദാനികളായത്. മുഖ്യമന്ത്രിയായതിന് ശേഷം 2021 ജൂണ്‍ ഏഴിന്  ധാല്‍പൂര്‍ സന്ദര്‍ശിച്ച ഹിമന്ത ബിശ്വ ശര്‍മ്മയാണ് ശിവക്ഷേത്രം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

Tags: hinduക്ഷേത്രംislamistsഅസംഹിമന്ത ബിശ്വ ശര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.