Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി? ആത്മവിശ്വാസം കൈവിടാതെ ബിജെപി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 13 ശനിയാഴ്ച നടക്കുമ്പോള്‍ ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ചോദ്യമാണ് കൂടുതലായി ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ പ്രവചിച്ചതോടെയാണ് ഈ ചോദ്യം.

Janmabhumi Online by Janmabhumi Online
May 12, 2023, 06:34 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  ശനിയാഴ്ച നടക്കുമ്പോള്‍ ആരാകും കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന ചോദ്യമാണ് കൂടുതലായി ഉയരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ പ്രവചിച്ചതോടെയാണ് ഈ ചോദ്യം.  

കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമെന്ന് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മറ്റ് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.  224 അംഗ നിയമസഭയില്‍ 113 സീറ്റുകള്‍ നേടിയാല്‍ കേവലഭൂരിപക്ഷമായി. 2018ലെ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകള്‍ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 

അവസാന ലാപ്പില്‍ പ്രധാനമന്ത്രി മോദിയുടെ വരവില്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ വലിയ ജനവികാരമാണ് ഉയര്‍ന്ന് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളില്‍ പ്രധാനമന്ത്രി മോദി നല്‍കിയ ഈ ട്വിസ്റ്റ് ശരിക്കും കോണ്‍ഗ്രസ് പാളയങ്ങളെ ഞെട്ടിച്ചു. ബജ്രംഗ് ബലി (ഹനുമാന്‍) യെ വെച്ച് നടത്തിയ മോദിയുടെ റോഡ് ഷോയും മറ്റും കോണ്‍സിനെതിരായ വികാരം ശക്തിപ്പെടുത്തിയത് ബിജെപിയ്‌ക്ക് അനുകൂലമായ തരംഗം കര്‍ണ്ണാടകത്തില്‍ ഉയര്‍ത്തിവിട്ടിരുന്നു. 

അതുപോലെ അവസാന ദിവസങ്ങളില്‍ സോണിയാഗാന്ധി കര്‍ണ്ണാടകത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് നടത്തിയ പ്രഖ്യാപനവും ബിജെപിയ്‌ക്ക് സഹായകരമായി. രാജ്യത്തെ വെട്ടിമുറിക്കാനുള്ള പ്രവണതയാണ് സോണിയാഗാന്ധിയുടെ ഈ പ്രസംഗമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ബിജെപി വിജയിച്ചു. ഭാരതത്തിലെ ഒരു സംസ്ഥാനം മാത്രമായ കര്‍ണ്ണാടകത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന സോണിയാഗാന്ധിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതായിരുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയും പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളും ഉയര്‍ത്തുന്ന അതേ സ്വരമാണ് കോണ്‍ഗ്രസ് നേതാവായ സോണിയാഗാന്ധിയില്‍ നിന്നും രാജ്യം കേട്ടത്. ഫെഡറലിസത്തിന്റെ പേരില്‍ വിഘടനവാദപ്രവണത ഉയര്‍ത്തുന്ന കോണ്‍ഗ്രസ് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച.  

വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് നടത്തിയ കുത്സിതനീക്കമാണ് കോണ്‍ഗ്രസ് ഇക്കുറി കര്‍ണ്ണാടകത്തില്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതുവഴി പുതിയൊരു രീതിയാണ് കോണ്‍ഗ്രസ് തുടങ്ങിവെച്ചിരിക്കുന്നത്. അപകടകരമാണ് ഈ നീക്കം. ഇതിനെതിരെ പ്രധാനമന്ത്രി മോദി പല തവണ താക്കീത് നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് അവസാനനിമിഷം വരെ ഇത് തുടര്‍ന്നു.  

ന്യൂസ് നേഷൻ സർവേ നടത്തിയ എക്സിറ്റ് പോളില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത്. ഭൂരിഭാഗം  എക്സിറ്റ് പോൾ ഫലങ്ങളും കർണാടകയിൽ തൂക്ക് നിയമസഭ വരുമെന്നാണ് പ്രവചിക്കുന്നത്. ചില എക്സിറ്റ് പോളുകള്‍ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നും പ്രവചിക്കുന്നു.ഏറെ വിശ്വസനീയമായ സിവോട്ടര്‍ സര്‍വ്വേ തുടക്കത്തില്‍ നടത്തിയ അഭിപ്രായസര്‍വ്വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന പ്രവചനം നടത്തിയത് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിഞ്ഞതിന് തെളിവാണ്. 

ഇന്ത്യയില്‍ എക്സിറ്റ് പോളുകള്‍ തെറ്റിയതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രവാചകന്‍ (സെഫോളജിസ്റ്റ്) എന്ന് പേരെടുത്ത് പ്രണോയ് റോയിക്ക് പോലും 2019ല്‍ മോദി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞില്ല. വോട്ടിംഗ് പാറ്റേണുകള്‍ കണക്കുകൂട്ടുമ്പോള്‍ ചെറിയ പിഴവ് വന്നാല്‍ പോലും പ്രവചനത്തില്‍ വലിയ തെറ്റുകള്‍ സംഭവിയ്‌ക്കും. അതുകൊണ്ട് തന്നെ ബിജെപി എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയുന്നു. വിജയം തങ്ങള്‍ക്കാണെന്ന ആത്മവിശ്വാസം ബിജെപിയ്‌ക്കുണ്ട്.   

ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേരേ ഇത്തവണയും വോട്ട് ചെയ്യാനെത്തിയുള്ളൂ.  

Tags: ബജറംഗ് ദള്‍പാര്‍ട്ടിCountingജനതാദള്‍ യുണൈറ്റഡ്കര്‍ണ്ണാടക തെരഞ്ഞെടുപ്പ് 2023ബജ്രംഗ് ബാലികര്‍ണ്ണാടക ഇലക്ഷന്‍ഐഎസ്പ്രധാനമന്ത്രി മോദിbjpകര്‍ണ്ണാടക
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ ദേശീയ പണിമുടക്കിന്റെ പേരില്‍ ദ്രോഹിക്കുന്നു; കേരളത്തെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്‌ട്രീയത്തിന്റെ ഉദാഹരണമാണ് പണിമുടക്ക്:രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

Kerala

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ ശതമാനം അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

എറണാകുളത്ത് മരിച്ച പെണ്‍കുട്ടിക്ക് പേവിഷബാധ ഉണ്ടായിരുന്നില്ല

ഡോണള്‍ഡ് ട്രംപും, ബെഞ്ചമിന്‍ നെതന്യാഹുവും പ്രവാചകന്റെ ശത്രുക്കൾ ; പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 100 മുസ്ലീം പണ്ഡിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies