Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിപ്‌റ്റോയുമായി രൂപ വിനിമയം ചെയ്യാന്‍ കഴിയില്ല; നിയമാനുസൃത ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രം ഇന്ത്യയില്‍ സാധുതയെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്രിപ്‌റ്റോയില്‍ പണം നഷ്ടപ്പെടുത്തുകയോ പണം സമ്പാദിക്കുകയോ ചെയ്യുക എന്നതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ എവിടെ, എന്തില്‍ നിക്ഷേപിക്കുന്നു എന്ന കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടില്ല. എന്നാല്‍ ക്രിപ്‌റ്റോയുമായി നിങ്ങള്‍ക്ക് രൂപ വിനിമയം ചെയ്യാന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 04:19 pm IST
inIndia

ന്യൂദല്‍ഹി : കൃത്യമായ നിരീക്ഷണമില്ലെങ്കില്‍ സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറന്‍സി സൂക്ഷ്മമായ അപകട സാധ്യതകള്‍ സൃഷ്ടിച്ചേക്കാമെന്നത് തള്ളിക്കളയാനാവില്ല. അതിനാല്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ടൈംസ് നെറ്റ്വര്‍ക്കിന്റെ ഇന്ത്യ ഡിജിറ്റല്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച ഉദാരവത്കൃത വിദേശനാണ്യ വിനിമയ, വിതരണ പദ്ധതി (ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം)  പ്രകാരം നിയമാനുസൃതമായ ചാനലുകളിലൂടെ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നത് നിയമവിരുദ്ധമല്ല. ക്രിപ്‌റ്റോയില്‍ പണം നഷ്ടപ്പെടുത്തുകയോ പണം സമ്പാദിക്കുകയോ ചെയ്യുക എന്നതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ എവിടെ, എന്തില്‍ നിക്ഷേപിക്കുന്നു എന്ന കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടില്ല. എന്നാല്‍ ക്രിപ്‌റ്റോയുമായി നിങ്ങള്‍ക്ക് രൂപ വിനിമയം ചെയ്യാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ പൗരന്മാരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.  

റിസര്‍വ്വ് ബാങ്കിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗരേഖകള്‍  പിന്തുടരാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്രീകൃത ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി- സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) പ്രകാരമുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമാനുസൃതവും സമ്പദ്വ്യവസ്ഥയ്‌ക്ക് അപകടസാധ്യതകളൊന്നും സൃഷ്ടിക്കാതെ ഇടപാടുകള്‍ നടത്തുന്നതിനും പര്യാപ്തമായ മികച്ച മാര്‍ഗ്ഗമാണ്.

അന്താരാഷ്‌ട്ര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഒട്ടേറെ അവസരങ്ങളുള്ള ഒരു സുപ്രധാന സാന്നിധ്യമാണ് ഇന്ത്യ. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്റെ പ്രവണതകളെ ചുറ്റിപ്പറ്റിയാണ് ഈ അവസരങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ രംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കുറച്ച് കാണാനാവില്ല, അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഏത് മേഖലയിലും സഹകരിച്ചും ഇടപെട്ടും കൊണ്ട്  സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ യുവജനങ്ങളടക്കം ഏതൊരിന്ത്യക്കാരനും ഇന്ന് ലഭ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍കേന്ദ്ര സര്‍ക്കാര്‍Rajeev Chandrasekharകേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍Crypto Investment Fraudക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ കറന്‍സി ബില്‍ക്രിപ്‌റ്റോ ഫിനാന്‍സ്ക്രിപ്റ്റോ എക്സ്ചേഞ്ച്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.