Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെപിഴിയുമ്പോള്‍ തോട്ടമുടമകളില്‍ നിന്ന് പിരിക്കാതെ പാഴാക്കിയത് കോടികള്‍; കേന്ദ്രത്തെ പഴിക്കുമ്പോഴും സംസ്ഥാനംസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 10:19 pm IST
inKerala

തിരുവനന്തപുരം: ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വിലക്കയറ്റം സൃഷ്ടിക്കുന്ന സെസ് പിരിവുകളും വെള്ളം, വൈദ്യുതി, കെട്ടിടം, വസ്തു തുടങ്ങി സര്‍വമേഖലകളിലും നികുതി ഭാരം അടിച്ചേല്‍പിച്ച് സാധാരണക്കാരനെ കൊള്ളയടിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴി പറയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നികുതി പിരിക്കാതെ സര്‍ക്കാര്‍ ഖജനാവിന് പാഴാക്കിയത് ആയിരക്കണക്കിന് കോടികള്‍. സംസ്ഥാനത്തെ വന്‍കിട തോട്ടഉടമകള്‍ സര്‍ക്കാരിന് നല്‍കേണ്ട പാട്ടതുകയാണ് വര്‍ഷങ്ങളായി ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പാഴാക്കിയത്.

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

നിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മിയാണ് പാട്ടതുക പിരിക്കാന്‍ അധികാരിയായിരുന്നുവെങ്കില്‍ നിയമമനുസരിച്ച് ആ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഭൂപരിഷ്‌കരണനിയമത്തിലെ സെക്ഷന്‍ 72 ഇയില്‍ പാട്ടക്കാരന്റെ കൈവശമുള്ള ഇത്തരം ഭൂമിയുടെ പാട്ടതുക സര്‍ക്കാര്‍ കുടിയാനില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമായി പറയുന്നു.

പണ്ട് രാജ്യത്തെ പല രാജകുടുംബങ്ങളുടെയും കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി ഇങ്ങനെ സ്വദേശിക്കും വിദേശിക്കുമായി പാട്ടത്തിന് നല്‍കിയത്. വിദേശികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമികള്‍ സ്വാഭാവികമായും സര്‍ക്കാരില്‍ നിക്ഷിപ്തമാവണമായിരുന്നു. എന്നാല്‍ പല വിദേശകമ്പനികളും വ്യാജരേഖകള്‍ ചമച്ചും അനധികൃതമായി കൈമാറ്റം ചെയ്തും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.

ഇതു പിടിച്ചെടുക്കാനും സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനു പുറമെയാണ് രാജ്യത്തെ വന്‍കിടതോട്ടഉടമകള്‍ ഇന്നു കൈവശം വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ നിന്നും പാട്ടതുക ഈടാക്കാന്‍ നാളിതുവരെ ഒരു സര്‍ക്കാരും നടപടി സ്വീകരിക്കാതിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഇത്തരം തോട്ടമുടമകളുടെ കൈവശം ഉള്ളത്. ഭൂ പരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവില്‍ വന്നു തുടങ്ങിയ 1970 മുതല്‍ നാളിതുവരെ പാട്ടതുക നിശ്ചയിച്ച് വന്‍കിട തോട്ടമുടമകളില്‍ നിന്നും തുക ഈടാക്കിയിരുന്നുവെങ്കില്‍ ഖജനാവില്‍ കോടികളുടെ വരുമാനമുണ്ടായേനെ.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍Plantation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.