Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെപിഴിയുമ്പോള്‍ തോട്ടമുടമകളില്‍ നിന്ന് പിരിക്കാതെ പാഴാക്കിയത് കോടികള്‍; കേന്ദ്രത്തെ പഴിക്കുമ്പോഴും സംസ്ഥാനംസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പം

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 10:19 pm IST
in Kerala

തിരുവനന്തപുരം: ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വിലക്കയറ്റം സൃഷ്ടിക്കുന്ന സെസ് പിരിവുകളും വെള്ളം, വൈദ്യുതി, കെട്ടിടം, വസ്തു തുടങ്ങി സര്‍വമേഖലകളിലും നികുതി ഭാരം അടിച്ചേല്‍പിച്ച് സാധാരണക്കാരനെ കൊള്ളയടിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ പഴി പറയുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നികുതി പിരിക്കാതെ സര്‍ക്കാര്‍ ഖജനാവിന് പാഴാക്കിയത് ആയിരക്കണക്കിന് കോടികള്‍. സംസ്ഥാനത്തെ വന്‍കിട തോട്ടഉടമകള്‍ സര്‍ക്കാരിന് നല്‍കേണ്ട പാട്ടതുകയാണ് വര്‍ഷങ്ങളായി ഈടാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പാഴാക്കിയത്.

1963 ലെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നശേഷം 15 ഏക്കര്‍ സീലീംഗ് പരിധിയില്‍ കവിഞ്ഞുള്ള ഭൂമി സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുക്കാം. ജന്മിയുടെ കൈവശമുള്ള തോട്ടഭൂമിയാണെങ്കില്‍ 15 ഏക്കറിനുമുകളില്‍ ഇളവു നേടി കൃഷി ചെയ്യാം. ഈ ഭൂമി തരംമാറ്റിയാല്‍ ഉടന്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം. ഭൂപരിഷ്‌കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മി പാട്ടത്തിനു കൊടുത്ത ഭൂമിയാണെങ്കില്‍ പാട്ടക്കാരന്‍ കുടിയാനായി മാറും.

നിയമം നിലവില്‍ വരുന്നതിന് മുമ്പ് ജന്മിയാണ് പാട്ടതുക പിരിക്കാന്‍ അധികാരിയായിരുന്നുവെങ്കില്‍ നിയമമനുസരിച്ച് ആ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഭൂപരിഷ്‌കരണനിയമത്തിലെ സെക്ഷന്‍ 72 ഇയില്‍ പാട്ടക്കാരന്റെ കൈവശമുള്ള ഇത്തരം ഭൂമിയുടെ പാട്ടതുക സര്‍ക്കാര്‍ കുടിയാനില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമായി പറയുന്നു.

പണ്ട് രാജ്യത്തെ പല രാജകുടുംബങ്ങളുടെയും കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി ഇങ്ങനെ സ്വദേശിക്കും വിദേശിക്കുമായി പാട്ടത്തിന് നല്‍കിയത്. വിദേശികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമികള്‍ സ്വാഭാവികമായും സര്‍ക്കാരില്‍ നിക്ഷിപ്തമാവണമായിരുന്നു. എന്നാല്‍ പല വിദേശകമ്പനികളും വ്യാജരേഖകള്‍ ചമച്ചും അനധികൃതമായി കൈമാറ്റം ചെയ്തും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി.

ഇതു പിടിച്ചെടുക്കാനും സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനു പുറമെയാണ് രാജ്യത്തെ വന്‍കിടതോട്ടഉടമകള്‍ ഇന്നു കൈവശം വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ നിന്നും പാട്ടതുക ഈടാക്കാന്‍ നാളിതുവരെ ഒരു സര്‍ക്കാരും നടപടി സ്വീകരിക്കാതിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയാണ് ഇത്തരം തോട്ടമുടമകളുടെ കൈവശം ഉള്ളത്. ഭൂ പരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ നിലവില്‍ വന്നു തുടങ്ങിയ 1970 മുതല്‍ നാളിതുവരെ പാട്ടതുക നിശ്ചയിച്ച് വന്‍കിട തോട്ടമുടമകളില്‍ നിന്നും തുക ഈടാക്കിയിരുന്നുവെങ്കില്‍ ഖജനാവില്‍ കോടികളുടെ വരുമാനമുണ്ടായേനെ.

Tags: keralacpmPinarayi Vijayanകേരള സര്‍ക്കാര്‍Plantation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.