Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കളിക്കു മുന്‍പെത്തും മലയാളി

മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും. ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി തോളിലേന്തി മൈതാനത്തു പ്രവേശിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Dec 1, 2022, 12:19 pm IST
in Football

ലോകകപ്പില്‍ ഓരോ മത്സരത്തിനു മുന്‍പും ഒരു ചടങ്ങുണ്ട്. നുറുകണക്കിന് വോളന്റിയര്‍മാരാണ് ഇതിനുള്ളത്. അതില്‍ നിരവധി മലയാളികളുമുണ്ട്.

സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ എമില്‍ അഷറഫ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന്  തെരഞ്ഞെക്കപ്പെട്ട് സ്റ്റേഡിയം 974 ല്‍ നിയോഗിക്കപ്പെട്ട ഫിഫ ഇവന്റ് വോളന്റിയര്‍മാരുടെ ടീം ലീഡറാണ് എമില്‍.

വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്.

മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും. ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി തോളിലേന്തി മൈതാനത്തു പ്രവേശിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം. പിന്നാലെ 20 പേര്‍ ചുറ്റും നിന്ന് ലോകകപ്പിന്റെ കൂറ്റന്‍ മാതൃക തള്ളിക്കൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും. വൃത്താകൃതിയില്‍ മൈതാനത്ത് മധ്യത്തില്‍ വച്ച തുണിയുടെ മധ്യത്തില്‍ ഭീമാകാരമായ ലോകകപ്പ് മാതൃക വയ്‌ക്കും.

മറ്റു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏതാണ് 30 അടിയോളം ഉയരമുള്ള ലോകകപ്പാണ് വോളന്റിയര്‍മാര്‍ മൈതാനത്തെത്തിക്കുന്നത്. എന്തെങ്കിലും വീഴ്ചയുണ്ടായില്‍ പിന്നോട്ടു വലിക്കാന്‍ വലിയ കയറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് മാതൃക ഒരു വലിയ സ്റ്റാന്‍ഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് മൈതാന മധ്യത്തില്‍ എത്തുന്നതോടെ വൈദ്യുതവിളക്കുകളെല്ലാം അണയും. ആ സമയം കാണികള്‍ മൊബൈലിലെ ടോര്‍ച്ച് തെളിക്കും. പിന്നെ വര്‍ണക്കാഴ്ചകളുടെ വിസ്മയം. ലോകകപ്പന്റെ മാതൃക സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പൂത്തിരികളും മറ്റു വര്‍ണങ്ങളും വാരിവിതറും. പിന്നാലെ മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി വോളന്റിയര്‍മാരെത്തും. ഒപ്പം ഫിഫയുടെ ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു എന്ന പതാകയും. പിന്നീട് വൈദ്യുത വിളക്കുകള്‍ തെളിയും. ഇതോടെ കുരുന്നുകളുടെ കൈയും പിടിച്ച് ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ വരിവരിയായി മൈതാനത്തു പ്രവേശിക്കും. അവര്‍ നിരന്നു നിന്നാല്‍ പിന്നെ അതതു രാജ്യങ്ങളുടെ ദേശീയ ഗാനം.

എമിലിന്റെയും സംഘത്തിന്റെയും ആദ്യ അവതരണം മെക്‌സിക്കോ- പോളണ്ട് മത്സരത്തിനു മുമ്പായിരുന്നു. റഹ്ന താഹിര്‍, ഇലിയാസ്, ഇസുദ്ദീന്‍, വിപിന്‍, ഫഹദ്, അനീസ്, ഷബീര്‍, അനീഷ, ജിഷാന, വിനു, അര്‍ഷാദ് ഹാന്‍ബല്‍ എന്നീ മലയാളികളും സംഘാംഗങ്ങളാണ്.

Tags: MalayaliQatarഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.