Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അരിക്കും പച്ചക്കറിക്കും വില ഉയരുന്നു; ഹോട്ടല്‍-കാറ്ററിങ് മേഖലകള്‍ പ്രതിസന്ധിയില്‍, ഊണിനും ബിരിയാണിക്കും വില കൂട്ടിയെങ്കിലും പിടിച്ചുനിൽക്കാനാവുന്നില്ല

ഓണത്തിനു ശേഷം അല്‍പ്പം വില കുറഞ്ഞ പച്ചക്കറി ദീപാവലിയോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 60 രൂപയായിരുന്ന ചെറിയ ഉള്ളിക്കും മുരിങ്ങക്കായക്കും വില നൂറായി. 40 രൂപയായിരുന്ന പാവക്ക, ബീറ്റ്‌റൂട്ട്, ബീന്‍സ്, കാരറ്റ് എന്നിവക്ക് 60-70 രൂപയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 02:12 pm IST
in Business

പാലക്കാട്: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനു പിന്നാലെ പച്ചക്കറി വിലയും ഉയരുന്നതിനാല്‍ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്ന അരിക്ക് അഞ്ച് മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളത്. 32-35 രൂപയായിരുന്ന ജയ, കുറുവ എന്നിവക്ക് 38-42 രൂപ വരെയായപ്പോള്‍ 38 രൂപയായിരുന്ന പൊന്നിയരിക്കും 45-47 രൂപ വരെയായി. ഹോട്ടലുകാരും കാറ്ററിങുകാരും ബിരിയാണിക്ക് കൂടുതലായി ഉപയോഗിക്കുന്ന ബസുമതി 100ല്‍ നിന്നും 115 രൂപ വരെയായി.  

ഓണത്തിനു ശേഷം അല്‍പ്പം വില കുറഞ്ഞ പച്ചക്കറി ദീപാവലിയോടെ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 60 രൂപയായിരുന്ന ചെറിയ ഉള്ളിക്കും മുരിങ്ങക്കായക്കും വില നൂറായി. 40 രൂപയായിരുന്ന പാവക്ക, ബീറ്റ്‌റൂട്ട്, ബീന്‍സ്, കാരറ്റ് എന്നിവക്ക് 60-70 രൂപയായി. ഇഞ്ചിയും പച്ചമുളകും 50ല്‍ നിന്നും 80 രൂപയായപ്പോള്‍ വിപണിയില്‍ അല്‍പ്പം ആശ്വാസം സവോള മാത്രമാണ് (40).  

തമിഴ്‌നാട്-കര്‍ണാടക എന്നിവിടങ്ങളിലെ മഴയും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവുമാണ് കേരളത്തില്‍ പച്ചക്കറി – അരിവില കുതിച്ചുയരാന്‍ കാരണമാവുന്നത്. അടച്ചിടല്‍ കാലത്തിനു ശേഷം സാധാരണ നിലയിലേക്കെത്തുന്ന ഹോട്ടല്‍ – കാറ്ററിങ് മേഖലകള്‍ അരി-പച്ചക്കറി വിലയില്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഭക്ഷണ വിഭവങ്ങള്‍ക്ക് വില കൂട്ടാതെ നിവൃത്തിയില്ലാത്ത നിലപാടിലാണ് ഈ മേഖലയിലുള്ളവര്‍.  

പാമോയിലിനും പാചകവാതകത്തിനും അല്‍പ്പം വില കുറഞ്ഞതൊഴിച്ചാല്‍ ഒട്ടുമിക്ക അവശ്യവസ്തുക്കളുടെയും വില കൂടി. അരിവില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ ഊണ്‍, നെയ്‌ച്ചോര്‍, ബിരിയാണി എന്നിവയുടെ വിലയില്‍ 10-15 രൂപ വരെ ഉയര്‍ന്നു.  

പച്ചക്കറി വിപണിയില്‍ ഉരുളക്കിഴങ്ങ്, മത്തന്‍, കുമ്പളം, ചേന എന്നിവക്കു മാത്രമാണ് അല്‍പ്പം വിലക്കുറവുള്ളത്. സാധാരണ ഹോട്ടുകളില്‍ ഊണിന് 40-50 രൂപ വാങ്ങുമ്പോള്‍ വന്‍കിട ഹോട്ടലുകളില്‍ 80 മുതല്‍ 150 രൂപ വരെ ഈടാക്കുന്നുണ്ട്. മില്‍മ പാലിനും വില വര്‍ദ്ധിപ്പിക്കാനിരിക്കെ ചായയടക്കമുള്ളവക്കും വില കൂടും.  

നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കന്നത് സാധാരണക്കാരനെയാണ് ബാധിക്കുന്നത്.  സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ ഇടപെടലുകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അടുക്കള മാത്രമല്ല, ഹോട്ടല്‍-കാറ്ററിങ് മേഖലയിലുള്ളവരും പ്രതിസന്ധിയിലാവുകയാണ്.

Tags: അരിപച്ചക്കറിpriceHotelcrisiscatering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.