Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ഹിജാബ് നിരോധനത്തെ വിമര്‍ശിക്കുമ്പോള്‍ ഇറാനില്‍ മഹ്സ അമിനിയെ വക വരുത്തിയതിന് എതിരെ പ്രകടനം നടക്കുകയായിരുന്നു: ഹമീദ് ചേന്നമംഗലൂര്‍

മുഖ്യമന്ത്രി ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രസംഗിക്കുമ്പോള്‍ ഇറാനില്‍ മഹ്സ അമീനിയെ സദാചാരപ്പൊലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ പ്രകടനങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹം മാതൃഭൂമി വെബില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ വിമര്‍ശനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 06:42 pm IST
inKerala

കോഴിക്കോട്:  മുഖ്യമന്ത്രി ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രസംഗിക്കുമ്പോള്‍  ഇറാനില്‍ മഹ്സ അമീനിയെ സദാചാരപ്പൊലീസ് വകവരുത്തിയതില്‍ പ്രതിഷേധിച്ച് തെരുവില്‍ പ്രകടനങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ഹമീദ് ചേന്നമംഗലൂര്‍. അദ്ദേഹം മാതൃഭൂമി വെബില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ വിമര്‍ശനം നടത്തിയത്.  

ശരിയാം വണ്ണം ഹിജാബ് (ശിരോവസ്ത്രം) ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മരിച്ച യുവതിയാണ്  മഹ്സ അമീനി.  സെപ്തംബര്‍ 13നായിരുന്നു മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്.  

ഇറാനില്‍ നമ്മുടെ ചില സാംസ്കാരികപ്രഭക്കളെപ്പോലെ മുഖ്യമന്ത്രിയും മഹ്സയുടെ നിലവിളി കേട്ടില്ല. മതപരമായി നിര്‍ബന്ധമില്ലാത്ത ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശത്തിന്റെ പേരിലാണ് കുര്‍ദ് യുവതി രക്തസാക്ഷിയായത്. – ഹമീദ് ചേന്നമംഗലൂര്‍ ലേഖനത്തില്‍ പറയുന്നു.  

ഇസ്ലാമിക മതരാഷ്‌ട്രമായ ഇറാനില്‍ ഇപ്പോള്‍ സ്ത്രീകള്‍ ഉയര്‍ത്തുന്നത്  ഷിന്‍, ഷിയാന്‍, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യമാണ്. ഇവിടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത് ഹിജാബില്‍ നിന്നുള്ള ആസാദി (സ്വാതന്ത്ര്യം) ആണ്. തെരുവുകളില്‍ ഷിന്‍,ഷിയാന്‍, ആസാദി മുദ്രാവാക്യം മുഴക്കി അവര്‍ ഹിജാബുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്യുന്നു. പുരാഷാധിപത്യ പൗരോഹിത്യം എത്രയൊക്കെ വരിഞ്ഞുകെട്ടാന്‍ ശ്രമിച്ചിട്ടും സ്ത്രീകളുടെ ആസാദി ശബ്ദങ്ങള്‍ ടെഹ്റാനിലെ തെരുവുകളില്‍ ഉയരുകയാണ്. – ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു.  

കേരളത്തിലെ പുരോഗമനചിന്തകളുടെയും മനുഷ്യാവകശാത്തിന്റെ അപ്പോസ്തലരൊന്നും ഇറാനിലെ സ്ത്രീകളുടെ കലാപത്തെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ശരിയാം വണ്ണം ഹിജാബ് (ശിരോവസ്ത്രം) ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ ഔദ്യോഗിക സദാചാരപ്പൊലീസ് അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയില്‍ മഹ്സ അമീനി കൊല്ലപ്പെടുകയും ചെയ്തു. കുടുംബാഗങ്ങളോടൊപ്പം ടെഹ്റാനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സെപ്തംബര്‍ 13ന് മഹ്സ അമീനിയെ അറസ്റ്റ് ചെയ്തത്. തട്ടമിടാത്തതിന് അവളെ പൊലീസ് മര്‍ദ്ദിച്ചതായും പറയുന്നു. – ഹമീദ് ചേന്നമംഗലൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

1979ല്‍ ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ അവിടെ ഇസ്ലാമിക വിപ്ലവം നടന്നപ്പോഴാണ് കാലഹരണപ്പെട്ട മതനിയമങ്ങളും ആചാരങ്ങളും ശക്തമായി ഇറാനില്‍ തിരിച്ചുവന്നത്. പൗരോഹിത്യ വാഴ്ചയിലേക്ക് ഇറാന്‍ മടങ്ങിപ്പോയി. മഹ്സ അമീനി എന്ന കുര്‍ദ് യുവതിയുടെ രക്തസാക്ഷിത്വം കണ്ടില്ലെന്ന് ഭാവിക്കുകയാണ് രാഷ്‌ട്രീയത്തമ്പുരാക്കന്മാരും സാംസ്കാരിക ജന്മിമാരും. – ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു.  

Tags: Pinarayi Vijayanസുപ്രീംകോടതിHijabഹിജാബ് തര്‍ക്കംiranകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് പ്രതിഷേധംമഹ്സ അമിനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.