Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയത ഹൃദയത്തിലണിഞ്ഞ രാജു ശ്രീവാസ്തവ എന്ന ഹിന്ദി കൊമേഡിയന്റെ മരണത്തില്‍ കുത്തുവാക്കുകളുമായി എതിരാളികള്‍…

മോദിയുടെ ആരാധനകനായിരുന്നു തന്റെ സ്വതസിദ്ധമായ തമാശകളാലും ശരീരചേഷ്ടകളാലും ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ രാജു ശ്രീവാസ്തവ. ദേശീയതയ്‌ക്ക് വേണ്ടി വാദിക്കുന്ന അനുപം ഖേറിനെയും കങ്കണയെയും പല്ലവി ജോഷിയെയും വെറുക്കുന്നതു പോലെ രാജു ശ്രീവാസ്തവയെയും വെറുത്തവര്‍ മരണവാര്‍ത്തയറിഞ്ഞയുടന്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 06:16 pm IST
inIndia

മുംബൈ: മോമോദിയുടെ ആരാധനകനായിരുന്നു  തന്റെ സ്വതസിദ്ധമായ തമാശകളാലും ശരീരചേഷ്ടകളാലും ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ രാജു ശ്രീവാസ്തവ.  ദേശീയത അദ്ദേഹം എപ്പോഴും ഹൃദയത്തില്‍ അണിഞ്ഞിരുന്നു. ബോളിവുഡിന് ഇത് അസഹനീയമാണ്. ദേശീയതയ്‌ക്ക് വേണ്ടി വാദിക്കുന്ന അനുപം ഖേറിനെയും കങ്കണയെയും പല്ലവി ജോഷിയെയും വെറുക്കുന്നതു പോലെ രാജു ശ്രീവാസ്തവയെയും വെറുത്തവര്‍ മരണവാര്‍ത്തയറിഞ്ഞയുടന്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചു.   

58ാം വയസ്സില്‍ അദ്ദഹം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബുധനാഴ്ച രാവിലെ 10.20ന് അന്ത്യശ്വാസം വലിച്ച ശേഷം അധികം വൈകാതെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ ചൊരിഞ്ഞു. ഇവര്‍ ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഇന്ത്യയുടെ ശത്രുക്കള്‍.  

ഇടത്-ലിബറന്‍ ജിഹാദ് കൂട്ടുകെട്ടുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ രാജു ശ്രീവാസ്തവയുടെ മരണം ആഘോഷിച്ചത്. റോഹന്‍ ജോഷി എന്ന കൊമേഡിയന്‍ കുറിച്ചതെന്താണെന്നോ?- ഹിന്ദു കുടുംബാംഗങ്ങള്‍ക്ക് ഒരാള്‍ കൂടി നഷ്ടമായാതില്‍ സന്തോഷമാണ് റോഹന്‍ ജോഷി പ്രകടിപ്പിച്ചത്. രാജുവിന്റെ മരണത്തില്‍ നമുക്ക് ഒന്നും നഷ്ടമായിട്ടില്ലെന്നായിരുന്നു റോഹന്‍ ജോഷിയുടെ ഇന്‍സ്റ്റഗ്രാം പ്രതികരണം. അയാള്‍ക്ക് തമാശയെപ്പറ്റി ഒരു ചുക്കും അറിഞ്ഞു കൂടെന്നും റോഹന്‍ ജോഷി പറയുന്നു.  

പക്ഷെ റോഹന്‍ ജോഷിയ്‌ക്കെതിരെ ഈ പോസ്റ്റിട്ടതിന് വന്‍ ആക്രമണമാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതോടെ റോഹന്‍ ജോഷി തന്റെ വിദ്വേഷ കമന്‍റ് പിന്‍വലിച്ചു.  

ഒടുവിലൊടുവില്‍ സ്റ്റാന്‍ഡപ് കോമഡികളിലൂടെ രാജു ശ്രീവാസ്തവ മോദിയുടെ രാഷ്ടീയ നിലപാടുകളെ തുറന്ന് പിന്തുണച്ചിരുന്നു. മതമൗലികവാദികളെ എതിര‍്ക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജിഹാദ്, ലിബറല്‍ അംഗങ്ങള്‍ വലിയ തോതില്‍ രാജു ശ്രീവാസ്തവയ്‌ക്കെതിരെ കമന്‍റുകള്‍ എഴുതി. “ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ രാജു ശ്രീവാസ്തവ മുസ്ലിങ്ങള്‍ക്ക് എതിരായിരുന്നു. തന്റെ കോമഡി മുഖത്തിന് പിന്നില്‍ ഒരു പിശാചിനെയാണ് രാജു ഒളിപ്പിച്ചുവെച്ചത്.”- വസീം അക്രം എന്ന ഒരാള്‍ ട്വിറ്ററില്‍ കുറിച്ച കമന്‍റാണിത്.  

“കടുത്ത ഇസ്ലാം വിരുദ്ധനും മതവിദ്വേഷിയും വംശീയ വെറിയനുമായിരുന്നു രാജു”- എന്നാല്‍ മറ്റൊരു ഇസ്ലാമിസ്റ്റ് പ്രതികരിച്ചത്. 

സ്മിത്ത് എന്ന വ്യക്തി രാജു ശ്രീവാസ്തവയോട് പ്രതികരിച്ചത് ഇങ്ങിനെ:” ഇത് നന്നായി. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുവെന്ന് ഞാന്‍ കേട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാളുടെ തലച്ചോര്‍ ചത്തില്ലേ? “

വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ നിരന്തരം രാജു ശ്രീവാസ്തവയെ വിമര്‍ശിച്ചിരുന്നു. രാജുവിന്റെ മരണത്തില്‍ സന്തോഷിക്കുന്ന ട്വീറ്റുകളായിരുന്ന നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയത്.  

ഇസ്ലാമിനെ വെറുക്കുന്ന ഒരാള്‍ക്കായി ഞാന്‍ കണ്ണീര്‍ വാര്‍ക്കില്ലെന്നായിരുന്നു ഡോ. സെയ്ദ എഴുതിയത്. എന്തായാലും ഇവരുടെ വിമര്‍ശനങ്ങളില്‍ പലര്‍ക്കും അത്ഭുതമില്ലായിരുന്നു. കാരണം രാജു ശ്രീവാസ്തവയുടെ മരണം ഇവര്‍ വളരെ നാളായി ആഗ്രഹിച്ചതായിരുന്നു. മാത്രമല്ല, അനുപം ഖേറിനെയും പല്ലവി ജോഷിയെയും കങ്കണാറണാവത്തിനെയും വെറുക്കുന്ന അതേ വെറുപ്പോടെ ഇവര്‍ രാജു സ്രീവാസ്തവയെയും പെറുത്തിരുന്നു. 

Tags: ആള്‍ട്ട് ന്യൂസ്ഹിന്ദു വിരുദ്ധംComedianbollywoodഹിന്ദുവിരുദ്ധ ചായ്‌വ്nationalismമുഹമ്മദ് സുബൈര്‍islamistsഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍Social Mediaരാജു ശ്രീവാസ്തവപല്ലവി ജോഷിമോദിയുടെ ആരാധനകനാഅനുപം ഖേര്‍മോദികങ്കണ റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.