Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഭക്തയായിരുന്ന ജേണലിസ്റ്റ് പല്ലവിഘോഷ് മോദിയെ പുകഴ്‌ത്താന്‍ തുടങ്ങിയതോടെ അവരെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ മുഖംമൂടി വലിച്ചുകീറുന്ന ജേണലിസ്റ്റായ ന്യൂസ് 18 സീനിയര്‍ എഡിറ്റര്‍ പല്ലവി ഘോഷിനെ വേട്ടയാടുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ഏറ്റവുമൊടുവില്‍ മോദിയ്‌ക്കെതിരെ അടപ്പിട്ട ക്യാമറ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ പല്ലവി ഘോഷ് ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് ഒന്നടങ്കമാണ് പല്ലവി ഘോഷിനെ ട്വിറ്ററില്‍ കടന്നാക്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 06:35 pm IST
in India

ന്യൂദല്‍ഹി:കോണ്‍ഗ്രസിന്റെ മുഖംമൂടി വലിച്ചുകീറുന്ന ജേണലിസ്റ്റായ ന്യൂസ് 18 സീനിയര്‍ എഡിറ്റര്‍ പല്ലവി ഘോഷിനെ വേട്ടയാടുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ഏറ്റവുമൊടുവില്‍ മോദിയ്‌ക്കെതിരെ അടപ്പിട്ട ക്യാമറ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ പല്ലവി ഘോഷ് ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് ഒന്നടങ്കമാണ് പല്ലവി ഘോഷിനെ ട്വിറ്ററില്‍ കടന്നാക്രമിക്കുന്നത്.  രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്  ഭാരത് ജോഡോ യാത്രയെയും പല്ലവിഘോഷ് വിമര്‍ശിക്കുന്നു. 

പല്ലവി എന്ന പേര് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. സിഎന്‍എന്‍ന്യൂസ് 18ലെ സീനിയര്‍ എഡിറ്റര്‍ കൂടിയാണ് പല്ലവി ഘോഷ്. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ സല്‍പേര് തകര്‍ക്കുന്നതിന് നുണകള്‍ എഴുതാന്‍ കോണ്‍ഗ്രസ് ജേണലിസ്റ്റുകള്‍ക്ക് പണം  നല്‍കുന്നതായി പല്ലവി ഘോഷ് വെളിപ്പെടുത്തിയതോടെയാണ് പല്ലവി ഘോഷ് കോണ്‍ഗ്രസിന്റെ ബദ്ധശത്രുവായിരിക്കുന്നത്.  

രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ നടത്തിയ ഹല്ലാ ബോല്‍ റാലിക്ക് മുന്നോടിയായാണ് ഗുലാം നബി ആസാദിനെ ട്വീറ്റുകളിലൂടെ എഴുതി കളങ്കപ്പെടുത്താന്‍ മുതിര്‍ന്ന ജേണലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കിയതായി പല്ലവി ഘോഷ് വെളിപ്പെടുത്തിയത്. ഞായറാഴ്ച മോദിയ്‌ക്കെതിരെ വ്യാജവാര്‍ത്ത ട്വിറ്ററില്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷത്തെ പല്ലവി ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് പല്ലവിയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ചീത്തവിളികളും കൊഴുക്കുന്നത്.  

മോദിയുടെ സംഘടനാപാടവത്തെ പുകഴ്‌ത്തുന്ന ജേണലിസ്റ്റാണ് പല്ലവി ഘോഷ്. പക്ഷെ അവര്‍ വ്യാജവാര്‍ത്തകളെ ചെറുക്കുകയും ചെയ്യും.ഈയിടെ തമിഴ്നാട്ടിലെ ബിജെപി ഐടി സെല്‍ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു വ്യാജവാര്‍ത്തയെ ട്വീറ്റ് ചെയ്തതിനെ പല്ലവിഘോഷ് എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ബുദ്ധിപരമായ കള്ളങ്ങള്‍ കണ്ടുപിടിക്കുകയും അത് ജനമധ്യത്തില്‍ നിരത്തുകയും ചെയ്തതോടെ പല്ലവിഘോഷിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് കോണ്‍ഗ്രസും സിവില്‍ സൊസൈറ്റിയും ഇടത് ബുദ്ധിജീവികളും പതിവാക്കിയിരിക്കുകയാണ്.  

കോണ്‍ഗ്രസിന്റെയും ഇടത് ബുദ്ധിജീവികളുടെയും അവര്‍ക്ക് വേണ്ടത് മാത്രം ഓര്‍മ്മിക്കുകയും മറ്റുള്ളതെല്ലാം മറന്നുകളയുന്ന രീതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ജേണലിസ്റ്റാണ് പല്ലവിഘോഷ്. രാഹുല്‍ഗാന്ധി പ്രിയങ്ക വധേരയുടെ മകളുടെ കൈകളില്‍ തലോടുന്ന ചിത്രം വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതിനെ കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ മോദിയുടെ ക്യാമറ ഫോട്ടോഷോപ്പ് ചെയ്ത് മോദിയെ പരിഹസിക്കാന്‍ ഉപയോഗിച്ചതിനെ എന്തുകൊണ്ട് കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല?- ഇതാണ് പല്ലവിഘോഷ് ഞായറാഴ്ച ട്വിറ്ററില്‍ ചോദിച്ചത്.  

ഇതോടെയാണ് കോണ്‍ഗ്രസിന്റെ വക്താവ് സുപ്രിയ ഷ്രിനാട്ടെ ഉള്‍പ്പെടെ ഒരു പിടി കോണ്‍ഗ്രസ് നേതാക്കള്‍ പല്ലവി ഘോഷിനെ ട്വിറ്ററില്‍ ആക്രമിച്ചത്. ഇനി ബിജെപിയുടെ പ്രചാരണസെല്ലിന്റെ മേധാവിയാക്കാം എന്ന ട്രോള്‍ വരെ പല്ലവി ഘോഷിനെതിരെ ഉപയോഗിച്ചിരുന്നു. 

രാഹുല്‍ ഗാന്ധിയുടെ മരുമകളെയും മോദിയുടെ വ്യാജക്യാമറയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിനാട്ടെയുടെ വാദം. എന്നാല്‍ ഇത് രണ്ടും വ്യാജവാര്‍ത്തയാണെന്നും രണ്ടിനെയും ഒരു പോലെ എതിര്‍ക്കണമെന്നും പല്ലവി ഘോഷ് വാദിക്കുന്നു. 

മോദിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന വ്യാജവാര്‍ത്ത വിശകലനവിദഗ്ധനായി അറിയപ്പെടുന്ന മുഹമ്മദ് സുബൈറിനെയും പല്ലവി ഘോഷ് കര്‍ശനമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. മുഹമ്മദ് സുബൈര്‍ വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്നുണ്ടെങ്കിലും പലപ്പോഴും മോദിയ്‌ക്കെതിരായ വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ് പതിവ്. 

നേരത്തെ രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ജേണലിസ്റ്റായിരുന്നു പല്ലവി ഘോഷ്. പിന്നീടാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും വിമര്‍ശക ആയി മാറിയത്. ഇവരുടെ മോദി പ്രേമത്തെ ബിജെപി നേതാക്കള്‍ സംശയദൃഷ്ടിയോടെ തന്നെയാണ് വീക്ഷിക്കുന്നത്. 

Tags: മോദിചീറ്റസോഷ്യല്‍ മീഡിയ പ്രമോഷന്‍സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍Rahul Gandhiമുഹമ്മദ് സുബൈര്‍congressഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍വാര്‍ത്തസുപ്രിയ ഷ്രിനാട്ടെattackജേണലിസ്റ്റ് പല്ലവി ഘോഷ്.Social Mediaപല്ലവി ഘോഷ്പല്ലവിഭാരത് ജോഡോ യാത്രfake newsഫേക്ക് ന്യൂസ്രാഹുല്‍ ഗാന്ധിമോദിക്കെതിരായ ഫേക്ക്ന്യൂസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.