Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത നികത്തല്‍: സിപിഎം സഹകരണ ആശുപത്രി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 07:05 pm IST
in Kollam

കൊല്ലം: സിപിഎം സഹകരണ സംഘം ഭരണസമിതി നേതൃത്വം നല്‍കുന്ന കൊല്ലം എന്‍എസ് ആശുപത്രി അനധികൃതമായി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു.

എന്‍എസ് ആശുപത്രി അധികൃതര്‍ ഒരാഴ്ചക്കകം കരമണ്ണ് നീക്കം ചെയ്ത് നിലം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് കൊല്ലം സബ് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഇതിനു വേണ്ടി വരുന്ന ചെലവ് കക്ഷിയില്‍ നിന്നും ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത കൊല്ലം വടക്കേവിള വില്ലേജ് ബ്ലോക്ക് 24 റിസര്‍വ്വേ 558/2, 558/3 ലെ യഥാക്രമം 29.20, 08.50 ആര്‍സ് നിലങ്ങളാണ് ആശുപത്രി നികത്തി കരഭൂമിയാക്കിയത്. ഈ സ്ഥലങ്ങള്‍ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലും തണ്ടപ്പേര്‍ അക്കൗണ്ടിലും നിലമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിപിഎം നേതാവും കൊല്ലം മുന്‍ എംപിയുമായ പി. രാജേന്ദ്രനാണ് എന്‍എസ് ആശുപത്രി പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ പേരിലാണ് നിലങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.  

പരാതിയിന്മേല്‍ കളക്ടര്‍ നടത്തിയ ഹിയറിങില്‍ വിചിത്രമായ മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഈ സ്ഥലത്ത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളും വൃക്ഷങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രളയം മൂലം ഒലിച്ചുപോയിട്ടുള്ള മണ്ണ് പുനസ്ഥാപിക്കുന്നതിനും എന്‍എസ് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും വേണ്ടിയാണ് അമ്പത് ലോഡ് മണ്ണ് നിക്ഷേപിച്ചിട്ടുള്ളതെന്നായിരുന്നു വിശദീകരണം. ആഗസ്ത് 20ന് നടന്ന ഹിയറിങില്‍ പി. രാജേന്ദ്രനും, എന്‍എസ് ആശുപത്രി സെക്രട്ടറി പി. ഷിബുവുമാണ് പങ്കെടുത്തത്.

ഡേറ്റാബാങ്കില്‍ ഈ നിലങ്ങള്‍ ഉള്‍പ്പെട്ടുവരുന്നില്ലെന്നും എന്നാല്‍ നിലങ്ങള്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഭൂരേഖ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച് സബ് കളക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Tags: cpmhospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.