Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനധികൃത നികത്തല്‍: സിപിഎം സഹകരണ ആശുപത്രി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 07:05 pm IST
in Kollam

കൊല്ലം: സിപിഎം സഹകരണ സംഘം ഭരണസമിതി നേതൃത്വം നല്‍കുന്ന കൊല്ലം എന്‍എസ് ആശുപത്രി അനധികൃതമായി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു.

എന്‍എസ് ആശുപത്രി അധികൃതര്‍ ഒരാഴ്ചക്കകം കരമണ്ണ് നീക്കം ചെയ്ത് നിലം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് കൊല്ലം സബ് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഇതിനു വേണ്ടി വരുന്ന ചെലവ് കക്ഷിയില്‍ നിന്നും ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത കൊല്ലം വടക്കേവിള വില്ലേജ് ബ്ലോക്ക് 24 റിസര്‍വ്വേ 558/2, 558/3 ലെ യഥാക്രമം 29.20, 08.50 ആര്‍സ് നിലങ്ങളാണ് ആശുപത്രി നികത്തി കരഭൂമിയാക്കിയത്. ഈ സ്ഥലങ്ങള്‍ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലും തണ്ടപ്പേര്‍ അക്കൗണ്ടിലും നിലമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിപിഎം നേതാവും കൊല്ലം മുന്‍ എംപിയുമായ പി. രാജേന്ദ്രനാണ് എന്‍എസ് ആശുപത്രി പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ പേരിലാണ് നിലങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.  

പരാതിയിന്മേല്‍ കളക്ടര്‍ നടത്തിയ ഹിയറിങില്‍ വിചിത്രമായ മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഈ സ്ഥലത്ത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളും വൃക്ഷങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രളയം മൂലം ഒലിച്ചുപോയിട്ടുള്ള മണ്ണ് പുനസ്ഥാപിക്കുന്നതിനും എന്‍എസ് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും വേണ്ടിയാണ് അമ്പത് ലോഡ് മണ്ണ് നിക്ഷേപിച്ചിട്ടുള്ളതെന്നായിരുന്നു വിശദീകരണം. ആഗസ്ത് 20ന് നടന്ന ഹിയറിങില്‍ പി. രാജേന്ദ്രനും, എന്‍എസ് ആശുപത്രി സെക്രട്ടറി പി. ഷിബുവുമാണ് പങ്കെടുത്തത്.

ഡേറ്റാബാങ്കില്‍ ഈ നിലങ്ങള്‍ ഉള്‍പ്പെട്ടുവരുന്നില്ലെന്നും എന്നാല്‍ നിലങ്ങള്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഭൂരേഖ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച് സബ് കളക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Tags: cpmhospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.