Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലപ്പാറയിലും വെള്ളത്തൂവലും മണ്ണിടിച്ചില്‍, രണ്ട് മരണം

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് ഇടുക്കിയില്‍ ഇത്തരത്തില്‍ പൊലിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 10:05 am IST
inIdukki
വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം

വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം

ഏലപ്പാറ/ അടിമാലി: ഹൈറേഞ്ചില്‍ ഭീതി പരത്തി മണ്ണിടിച്ചില്‍ തുടരുന്നു, ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞും ജോലി സ്ഥലത്ത് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്‍തിട്ടയിടിഞ്ഞുവീണുമാണ് അപകടങ്ങളുണ്ടായത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് ഇടുക്കിയില്‍ ഇത്തരത്തില്‍ പൊലിയുന്നത്.  

ഏലപ്പാറ കോഴിക്കാനത്ത് ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് വീട്ടമ്മയ്‌ക്ക് ദാരുണ മരണം സംഭവിച്ചത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ 13 മുറി ലയത്തില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം(പുഷ്പ- 50) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.അപകട സമയത്ത് ഭര്‍ത്താവും മക്കളും സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നെങ്കിലും പരിക്കേറ്റില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് ലയത്തിന് പിന്നിലെ വലിയ തിട്ടിയിടിഞ്ഞാണ് അപകടം സംഭവിച്ചത്.  

ഭര്‍ത്താവും ബന്ധുക്കളും വിവരം ഫയര്‍ഫോഴ്സിനെയും നാട്ടുകാരെയും അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കെട്ടിട നിര്‍മാണത്തിനിടെയാണ് രണ്ടാമത്തെ അപകടം. വെള്ളത്തൂവല്‍ മുതുവാന്‍ കുടിയിലുണ്ടായ അപകടത്തില്‍ കുഴിയാലില്‍ പൗലോസ്(52) ആണ് മരിച്ചത്. കെട്ടിടത്തിലേക്ക് കയറാനുള്ള സ്റ്റേയര്‍ കെയ്സിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടന്ന് വരുന്നതിനിടെ സമീപവാസി കൊല്ലിയില്‍ ബാബുവിന്റെ സ്ഥലത്ത് നിന്ന് മണ്‍തിട്ട ഇടിഞ്ഞ് വീണപ്പോള്‍ പൗലോസ് ഇതിനടിയില്‍ പെടുകയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന നാല് തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപെട്ടു.  

അപകടം നടന്ന ഉടന്‍ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും പൗലോസിനെ പുറത്തെടുത്ത് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഇടുക്കി ഇരുകുട്ടി അച്ചന്‍കാനം ഭാഗത്തണ്ടായ മണ്ണിടിച്ചിലില്‍ കൊച്ചുപുരയ്‌ക്കല്‍ സ്‌കറിയയുടെ വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയില്‍പ്പെട്ട ഗൃഹനാഥയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇതേ ദിവസം തന്നെ മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Tags: deathമണ്ണിടിച്ചിലില്‍idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.