Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താംബൂലപ്രശ്നത്തില്‍ മാംഗ്ലൂരിലെ ജുമാ മസ്ജിദില്‍ ശിവസാന്നിധ്യം കണ്ടെത്തി; കൂടുതല്‍ അറിയാന്‍ അഷ്ടമംഗല്യപ്രശ്നം വേണമെന്ന് ജ്യോത്സ്യര്‍

കര്‍ണ്ണാടകയിലെ മാംഗ്ലൂരുവിലെ ജുമമസ്ജിദിനകത്ത് ക്ഷേത്രസാന്നിധ്യമുണ്ടെന്ന് താംബൂലപ്രശ്നം നടത്തിയ ജ്യോത്സ്യര്‍ പ്രവചിച്ചു. കേരളത്തില്‍ നിന്നുള്ള ജ്യോത്സ്യന്മാരെയാണ് വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നത്തിന് മാംഗ്ലൂരിലെ മലാലി ഗ്രാമത്തില്‍ കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 07:32 pm IST
inIndia

മാംഗ്ലൂരു: കര്‍ണ്ണാടകയിലെ മാംഗ്ലൂരുവിലെ ജുമമസ്ജിദിനകത്ത് ക്ഷേത്രസാന്നിധ്യമുണ്ടെന്ന് താംബൂലപ്രശ്നം നടത്തിയ ജ്യോത്സ്യര്‍ പ്രവചിച്ചു. കേരളത്തില്‍ നിന്നുള്ള ജ്യോത്സ്യന്മാരെയാണ് വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നത്തിന് മാംഗ്ലൂരിലെ മലാലി ഗ്രാമത്തില്‍ കൊണ്ടുവന്നത്.  

വെറ്റില ഉപയോഗിച്ചുള്ള താംബൂലപ്രശ്നത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്നതാണ് ഹിന്ദു വിശ്വാസം. അത് പ്രകാരമാണ് കേരളത്തിലെ മൂന്ന് ജ്യോതിഷികളെ കൊണ്ടുവന്നത്. മലാലിയിലെ രാമഞ്ജനേയ ഭജന മന്ദിരത്തിലായിരുന്നു താംബൂല പ്രശ്നം. മസ്ജിദ് നില്‍ക്കുന്നിടത്ത് ഹിന്ദു ദൈവസാന്നിധ്യമുണ്ടെന്ന് താംബൂല പ്രശ്നത്തിന് നേതൃത്വം നല്‍കിയ ജ്യോത്സ്യന്‍ ഗോപാലകൃഷ്ണപ്പണിയ്‌ക്ക്രര്‍ പ്രവചിച്ചു.  

“മലാലിയില്‍  ജുമമസ്ജിദ് നില്‍ക്കുന്നിടത്ത് ശിവസാന്നിധ്യമുണ്ട്. ഒരു മഠത്തിന്റെ രൂപത്തിലാണ് ഈ സാന്നിധ്യം കാണുന്നത്. ഒരിയ്‌ക്കല്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് താംബൂല പ്രശ്നം വ്യക്തമായി കാണിക്കുന്നു. എന്തോ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടു. ശൈവന്മാരും വൈഷ്ണവന്മാരും തമ്മിലുള്ള ഏറ്റുമുട്ടലാകാം കാരണം. ഈ ദൈവസാന്നിധ്യം എല്ലാവരും ഒത്തൊരുമിച്ചെത്തി വീണ്ടെടുക്കണം. “- താംബൂല പ്രശ്നം നടത്തിയ ഗോപാലകൃഷ്ണപ്പണിയ്‌ക്കര്‍ പറഞ്ഞു.  

“കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ അഷ്ടമംഗല്യപ്രശ്നം നടത്തണം. എങ്കിലേ ഏത് കാലഘട്ടത്തിലാണ് ക്ഷേത്രം പണിതത്, ഏത് രാജ്യഭരണകാലഘട്ടത്തിലാണ് അത് നശിപ്പിക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. ഇനി സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്”- പണിയ്‌ക്കര്‍ പറഞ്ഞു.  

എന്നാല്‍ മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്ന  ആര്‍എസ്എസിനെതിരെ എസ് ഡിപി ഐ തുറന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.  മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് പുതുക്കിപ്പണിയുമ്പോഴാണ് പഴയ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഒരു പിടി മണ്ണുപോലും ഇവിടെ നിന്നും വിട്ടുതരില്ലെന്ന തുറന്ന ഭീഷണിയാണ് എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ്  മുഴക്കിയിരിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതേ തുടര്‍ന്ന് മാംഗ്ലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  

Tags: മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ്താംബൂല പ്രശ്നംമലാലി മസ്ജിദ് വിവാദംക്ഷേത്രംജ്യോത്സ്യന്‍ ഗോപാലകൃഷ്ണപ്പണിയ്ക്ക്രര്‍കര്‍ണ്ണാടകഅഷ്ടമംഗല്യപ്രശ്നംവിഎച്ച്പിsdpiറോശിവക്ഷേത്രംമാംഗളൂരുമാംഗ്ലൂര്‍ മുസ്ലിംസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.