Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട പല കേസുകളിലും ഈരാറ്റുപേട്ടക്കാര്‍ പ്രതികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 07:31 pm IST
in Kerala

കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുസ്ലിം ജനസംഖ്യ ഏറെയുള്ള മുനിസിപ്പാലിറ്റിയാണ്. ചില കണക്കുകള്‍ പറയുന്നത്, ഏകദേശം 75 ശതമാനം ഈരാറ്റുപേട്ടക്കാരും മുസ്ലിങ്ങളാണ് എന്നാണ്. ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട പല കേസുകളിലും ഈരാറ്റുപേട്ടക്കാര്‍ പ്രതികളാണ്. ഇപ്പോഴും ജയിലില്‍ കഴിയുന്ന പലരും ഈരാറ്റുപേട്ടക്കാരാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ യന്ത്രത്തോക്കുകളുമായി എത്തി പിടിച്ചുകൊണ്ടുപോയ പലരും ഈരാറ്റുപേട്ടക്കാരാണ്. എസ് ഡിപിഐയ്‌ക്ക് ഈ രാറ്റുപേട്ടയില്‍ വലിയ സ്വാധീനമുണ്ട്. ഈരാറ്റുപേട്ട മുനിസിപാ

പൂഞ്ഞാറിലെ കത്തോലിക്ക പള്ളിമുറ്റത്ത് പോയി ഒരു സംഘം മുസ്ലിം യുവാക്കള്‍ പ്രശ്നമുണ്ടാക്കുകയും ബൈക്ക് റേസിംഗ് നടത്തുകയും അത് ചോദിക്കാന്‍ എത്തിയ സഹവികാരിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പള്ളിയില്‍ കൂട്ടമണി മുഴങ്ങുന്നു. പ്രതിഷേധപ്രകടനം നടക്കുന്നു. ഇതേ തുടര്‍ന്ന് 27 യുവാക്കളെ അറസ്റ്റു ചെയ്തു. ഈ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത് അന്നത്തെ ഇടത് സര്‍ക്കാരിനെ ഉലച്ചിരുന്നു. പാലാ ബിഷപ്പ് നാര്‍കോ ജിഹാദ് പ്രസംഗം നടത്തിയതിന്റെ പേരില്‍ എസ് ഡി പിഐ അരമനയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

മറ്റൊരു വിവാദം ഈയിടെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു. ഈരാറ്റുപേട്ടയിലൂടെ കടന്നുപോകുന്നതിനിടയില്‍ വാഹനാപകടമുണ്ടായാല്‍ പ്രശ്നമാണ് എന്ന രീതിയിലായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. കാഞ്ഞരിപ്പള്ളിയില്‍ നിന്നും തൊടുപുഴയ്‌ക്ക് പോകുന്നതിന് ഈ രാറ്റുപേട്ടയിലൂടെ കടന്നുപോകേണ്ടതുണ്ട്. വാഗമണ്ണിലേക്കോ പൂഞ്ഞാറിലേക്കൊ പോകണമെങ്കിലും ഈരാറ്റുപേട്ട വഴി പോകണം. ഭരണങ്ങാനത്തേക്കും പാലായിലേക്കുമുള്ള എളുപ്പവഴിയും ഈരാറ്റുപേട്ടയാണ്..ഈയിടെ സുനില്‍ മോന്‍ എന്നയാളുടെ കാറില്‍ പിന്നില്‍ നിന്നും ഒരു ബൈക്ക് വന്നിടിച്ച് അപകടമുണ്ടായി. 14ഉം 15ഉം വയസ്സുള്ള രണ്ട് കൗമാരക്കാരായിരുന്നു ബൈക്കില്‍. ഇതിനെ ചോദ്യം ചെയ്ത സുനില്‍ മോനെതിരെ വലിയ അധിക്ഷേപമുണ്ടായി.  ഈ ബൈക്കോടിച്ച കുട്ടികളെ ജനക്കൂട്ടം രക്ഷിയ്‌ക്കുകയും ചെയ്തു. ഇതേക്കുറിച്ച് സുനില്‍ മോന്‍ പങ്കുവെച്ച വീഡിയോ ആശങ്കാജനകമായിരുന്നു.

ഇപ്പോഴിതാ ഗുജറാത്തില്‍ 2008 ജൂലായ് 26ന് 56 പേരുടെ ജീവന്‍ നഷ്ടമായ സ്ഫോടനപരമ്പരകളില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ട് പേര്‍ ഈരാറ്റുപേട്ടക്കാരാണ്. കോട്ടയം ഈരാറ്റുപേട്ട പീടിക്കൽ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45) എന്നിവരാണ് വധശിക്ഷാപ്പട്ടികയിലുള്ളത്. ആകെ നാല് മലയാളികള്‍ വധശിക്ഷാപ്പട്ടികയില്‍ ഉണ്ട്. ഇതില്‍ മൂന്നാമന്‍ മലപ്പുറം സ്വദേശിയാണെങ്കില്‍ നാലാമന്‍ ആലുവ സ്വദേശിയാണ്. .

ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയാണ് ഈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്തത്. ഈ സ്‌ഫോടനപരമ്പരകളിൽ 56 പേർക്കാണ് ജീവൻ നഷ്ടമാവുകയും 246 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2022 ഫെബ്രുവരി 18-ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ 49 പേർക്ക് നൽകിയ ശിക്ഷ ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവെച്ചിരിക്കുകയാണ്.

Tags: Islamic terrorismcapital punishmentLatest newsIndian MujahideenErattupettasdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.