Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഴവുകള്‍ നിരത്തി ജനകീയ സംവാദം: കല്ലിടലിനെ വിമര്‍ശിച്ച് അനുകൂലികളും

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം. കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍ കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

അനീഷ് അയിലം by അനീഷ് അയിലം
May 5, 2022, 04:04 pm IST
in Kerala

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടലിനെ രൂക്ഷമായി വിമര്‍ശിച്ച് സില്‍വര്‍ലൈന്‍ അനുകൂലികളും. സര്‍വേ നടത്തുമ്പോള്‍ കല്ലിടേണ്ട ആവശ്യമില്ല. ആളുകളുടെ അടുക്കളയില്‍ കല്ലിട്ട് സര്‍വേ നടത്തുന്നത് ശരിയല്ലെന്നും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് ഇതിന് പിന്നിലെന്നുമായിരുന്നു വിമര്‍ശനം.

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് Â പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം.

കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ

പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. Â ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു.

പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു

ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.