Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഴവുകള്‍ നിരത്തി ജനകീയ സംവാദം: കല്ലിടലിനെ വിമര്‍ശിച്ച് അനുകൂലികളും

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം. കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍ കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

അനീഷ് അയിലം by അനീഷ് അയിലം
May 5, 2022, 04:04 pm IST
in Kerala

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടലിനെ രൂക്ഷമായി വിമര്‍ശിച്ച് സില്‍വര്‍ലൈന്‍ അനുകൂലികളും. സര്‍വേ നടത്തുമ്പോള്‍ കല്ലിടേണ്ട ആവശ്യമില്ല. ആളുകളുടെ അടുക്കളയില്‍ കല്ലിട്ട് സര്‍വേ നടത്തുന്നത് ശരിയല്ലെന്നും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് ഇതിന് പിന്നിലെന്നുമായിരുന്നു വിമര്‍ശനം.

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് Â പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം.

കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ

പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. Â ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു.

പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു

ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.