Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഴവുകള്‍ നിരത്തി ജനകീയ സംവാദം: കല്ലിടലിനെ വിമര്‍ശിച്ച് അനുകൂലികളും

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം. കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍ കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

അനീഷ് അയിലം by അനീഷ് അയിലം
May 5, 2022, 04:04 pm IST
in Kerala

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടലിനെ രൂക്ഷമായി വിമര്‍ശിച്ച് സില്‍വര്‍ലൈന്‍ അനുകൂലികളും. സര്‍വേ നടത്തുമ്പോള്‍ കല്ലിടേണ്ട ആവശ്യമില്ല. ആളുകളുടെ അടുക്കളയില്‍ കല്ലിട്ട് സര്‍വേ നടത്തുന്നത് ശരിയല്ലെന്നും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് ഇതിന് പിന്നിലെന്നുമായിരുന്നു വിമര്‍ശനം.

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് Â പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം.

കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ

പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. Â ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു.

പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു

ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.