Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഴവുകള്‍ നിരത്തി ജനകീയ സംവാദം: കല്ലിടലിനെ വിമര്‍ശിച്ച് അനുകൂലികളും

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം. കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍ കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

അനീഷ് അയിലംbyഅനീഷ് അയിലം
May 5, 2022, 04:04 pm IST
inKerala

തിരുവനന്തപുരം: കെ റെയില്‍ സര്‍വേയുടെ ഭാഗമായുള്ള കല്ലിടലിനെ രൂക്ഷമായി വിമര്‍ശിച്ച് സില്‍വര്‍ലൈന്‍ അനുകൂലികളും. സര്‍വേ നടത്തുമ്പോള്‍ കല്ലിടേണ്ട ആവശ്യമില്ല. ആളുകളുടെ അടുക്കളയില്‍ കല്ലിട്ട് സര്‍വേ നടത്തുന്നത് ശരിയല്ലെന്നും ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് ഇതിന് പിന്നിലെന്നുമായിരുന്നു വിമര്‍ശനം.

സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി കുഞ്ചെറിയ പി. ഐസക്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിയെ പിന്താങ്ങുന്നവരുടെ പാനലില്‍ പങ്കെടുത്തത്. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ ബദല്‍ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്നവരും കല്ലിടലിനെ വിമര്‍ശിച്ചത്. പദ്ധതിക്ക് Â പിന്നിലെ ഭൂമാഫിയകളുടെ ബന്ധം തെളിവുസഹിതം നിരത്തുന്നതായിരുന്നു സംവാദം.

കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഒഴിവാക്കപ്പെട്ട ജോസഫ് സി മാത്യു, സംവാദത്തില്‍ നിന്ന് വിട്ടുനിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, റയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും പദ്ധതിയുടെ ആദ്യ പഠിതാക്കളില്‍ ഒരാളുമായ അലോക്കുമാര്‍ വര്‍മ, ആര്‍.വി.ജി മേനോന്‍ എന്നിവര്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നും പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ മോഡറേറ്ററായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സദസ്സിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

93 ശതമാനവും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടി: അലോക് വര്‍മ്മ

പദ്ധതിയുടെ 93 ശതമാനം അലൈന്‍മെന്റും കടന്നുപോകുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കൂടിയാണെന്ന് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയറും കെ റെയില്‍ ആദ്യപഠനസംഘത്തിലെ അംഗവുമായിരുന്ന അലോക് വമര്‍മ്മ പറഞ്ഞു. സിസ്ട്ര എന്ന ഏജന്‍സി 50 ദിവസം കൊണ്ട് പഠനം നടത്തി. അതിനെ സാധ്യതാ പഠനം എന്നുപോലും പറയാനാകില്ല. Â ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ല. അഞ്ചുശതമാനം പേര്‍ക്ക് വേണ്ടിയുള്ള പദ്ധതി മാത്രമാണിത്. സാമ്പത്തികമായും സാങ്കേതികമായും പരാജയമാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു.

പദ്ധതിക്ക് പിന്നില്‍ ഭൂമാഫിയ: ശ്രീധര്‍ രാധാകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ വന്‍ ഭൂമാഫിയ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍. നഗരപ്രദേശത്ത് നിന്നും അകലെ നിര്‍മ്മിക്കുന്ന സ്റ്റേഷനുകള്‍ക്ക് ചുറ്റും ഭൂ മാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുകയാണ്. കെ റെയില്‍ പദ്ധതിയല്ല, ലാന്‍ഡ് മാഫിയ പ്രൊജക്ട് ആണ്. ഭൂമിക്ക് രണ്ടിരട്ടി വിലനല്‍കും എന്നുപറയുന്നതും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പൊതുഗതാഗതമല്ല:ജോസഫ്.സി. മാത്യു

ജനങ്ങളെ കടക്കാരാക്കികൊണ്ടുള്ള കെ റെയില്‍ പദ്ധതി സാധാരണക്കാരന് വേണ്ടിയുള്ളത് അല്ലെന്ന് സാമൂഹിക നിരീക്ഷകന്‍ ജോസഫ്.സി.മാത്യു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി ഇല്ലാതാക്കും. സ്റ്റേഷനുകള്‍ നഗരാതിര്‍ത്തികളിലേക്ക് കൊണ്ടുപോയതിന്റെ ഉദ്ദേശ്യം സര്‍ക്കാര്‍ വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.