Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാപാരസ്ഥാപനം അടിച്ചുതകര്‍ത്ത സംഭവം: പോലീസ് ഗുണ്ടകള്‍ക്കൊപ്പമെന്ന് ഉടമ

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 04:00 pm IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം അപ്ലയന്‍സസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ്, അക്രമം നടത്തിയ ഗുണ്ടകളോടൊപ്പമെന്നും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രശ്മി ഹോം ഉടമ കെ. രവീന്ദ്രന്‍. കെട്ടിട ഉടമയുമായി ഒരു തരത്തിലുള്ള തര്‍ക്കവും നിലവിലില്ല. ഒരു കോടതിയിലും കേസുകളോ പോലീസ് സ്റ്റേഷനുകളില്‍ പരാതികളോ ഇല്ല. മധ്യസ്ഥര്‍ മുഖേന എന്തെങ്കിലും തരത്തിലുള്ള ധാരണകളോ അതിന്റെ ലംഘനങ്ങളോ നടന്നിട്ടില്ല. ആകെ ലഭിച്ചത് ഏപ്രില്‍ 13ലെ കത്തും ഏപ്രില്‍ 16ല്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിന്നുള്ള കാവിയറ്റുമാണ്. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ പ്രതികളുടെയും ഗുണ്ടകളുടെയും സാന്നിധ്യത്തില്‍ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ ഇവരുടെ അക്രമം നിര്‍ത്തിക്കാമെന്നാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വലിയത്ത് സെന്‍ട്രല്‍ സ്‌കൂളിന്റെ മൂന്ന് ബസ്സുകളില്‍ അക്രമം നടത്തിയ ഗുണ്ടകള്‍ കയറി പോയെന്നും സ്ഥാപന ഉടമ ആരോപിച്ചു.

ഹൈവേയുമായി ബന്ധപ്പെട്ട് പൊളിക്കേണ്ട കെട്ടിട ഭാഗങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് മാസം ആദ്യം മുതല്‍ തന്നെ ആ ഭാഗങ്ങള്‍ ഒഴിവാക്കി ഏത് സമയത്തും പൊളിച്ചു മാറ്റാവുന്ന തരത്തില്‍ സൗകര്യപ്പെടുത്തിയിരുന്നതായും രവീന്ദ്രന്‍ അറിയിച്ചു. മുന്‍ എഗ്രിമെന്റ് പ്രകാരം കെട്ടിടത്തിനുള്ളിലെ എല്ലാവിധ പരിഷ്‌കാരങ്ങളും നിര്‍മിതികളും സ്വന്തം ചെലവിലാണ് ചെയ്തിരുന്നത്.

എഗ്രിമെന്റ് പ്രകാരം ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് നഷ്ടം വന്നാല്‍ ബാക്കി നിലവിലുള്ള കെട്ടിട ഭാഗം മാറ്റങ്ങള്‍ വരുത്തി എനിക്ക് തന്നെ തന്നു കൊള്ളാം എന്ന ഉറപ്പിന്മേലാണ് വാടക കരാര്‍ എഴുതിയിട്ടുള്ളത്. അപ്രകാരം സുരക്ഷയ്‌ക്ക് വേണ്ടി മുന്‍വശത്തെ ഷട്ടറുകള്‍ അകത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ ഐശ്വര്യ ആഡിറ്റോറിയം എന്ന പേരിലുള്ള കെട്ടിടം 2014 ഡിസംബര്‍ മുതല്‍ വാടക എഗ്രിമെന്റ് എഴുതി പഴയ ആഡിറ്റോറിയം 60 ലക്ഷം രൂപക്ക് മേല്‍ ചെലവഴിച്ച് ഉടമസ്ഥരുടെ അനുമതിയോട് കൂടി വേണ്ട മാറ്റങ്ങള്‍ വരുത്തി 2015 ജൂലൈ മുതല്‍ വാടക കൊടുത്ത് 2015 ആഗസ്റ്റ് 2ന് ഉദ്ഘാടനം ചെയ്ത് രശ്മി ഹാപ്പി ഹോം എന്ന പേരില്‍ ഹോം അപ്ലയന്‍സസ് സ്ഥാപനം പ്രവര്‍ത്തിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: attackkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.