Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാപാരസ്ഥാപനം അടിച്ചുതകര്‍ത്ത സംഭവം: പോലീസ് ഗുണ്ടകള്‍ക്കൊപ്പമെന്ന് ഉടമ

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 04:00 pm IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം അപ്ലയന്‍സസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ്, അക്രമം നടത്തിയ ഗുണ്ടകളോടൊപ്പമെന്നും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രശ്മി ഹോം ഉടമ കെ. രവീന്ദ്രന്‍. കെട്ടിട ഉടമയുമായി ഒരു തരത്തിലുള്ള തര്‍ക്കവും നിലവിലില്ല. ഒരു കോടതിയിലും കേസുകളോ പോലീസ് സ്റ്റേഷനുകളില്‍ പരാതികളോ ഇല്ല. മധ്യസ്ഥര്‍ മുഖേന എന്തെങ്കിലും തരത്തിലുള്ള ധാരണകളോ അതിന്റെ ലംഘനങ്ങളോ നടന്നിട്ടില്ല. ആകെ ലഭിച്ചത് ഏപ്രില്‍ 13ലെ കത്തും ഏപ്രില്‍ 16ല്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിന്നുള്ള കാവിയറ്റുമാണ്. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ പ്രതികളുടെയും ഗുണ്ടകളുടെയും സാന്നിധ്യത്തില്‍ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ ഇവരുടെ അക്രമം നിര്‍ത്തിക്കാമെന്നാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വലിയത്ത് സെന്‍ട്രല്‍ സ്‌കൂളിന്റെ മൂന്ന് ബസ്സുകളില്‍ അക്രമം നടത്തിയ ഗുണ്ടകള്‍ കയറി പോയെന്നും സ്ഥാപന ഉടമ ആരോപിച്ചു.

ഹൈവേയുമായി ബന്ധപ്പെട്ട് പൊളിക്കേണ്ട കെട്ടിട ഭാഗങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് മാസം ആദ്യം മുതല്‍ തന്നെ ആ ഭാഗങ്ങള്‍ ഒഴിവാക്കി ഏത് സമയത്തും പൊളിച്ചു മാറ്റാവുന്ന തരത്തില്‍ സൗകര്യപ്പെടുത്തിയിരുന്നതായും രവീന്ദ്രന്‍ അറിയിച്ചു. മുന്‍ എഗ്രിമെന്റ് പ്രകാരം കെട്ടിടത്തിനുള്ളിലെ എല്ലാവിധ പരിഷ്‌കാരങ്ങളും നിര്‍മിതികളും സ്വന്തം ചെലവിലാണ് ചെയ്തിരുന്നത്.

എഗ്രിമെന്റ് പ്രകാരം ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് നഷ്ടം വന്നാല്‍ ബാക്കി നിലവിലുള്ള കെട്ടിട ഭാഗം മാറ്റങ്ങള്‍ വരുത്തി എനിക്ക് തന്നെ തന്നു കൊള്ളാം എന്ന ഉറപ്പിന്മേലാണ് വാടക കരാര്‍ എഴുതിയിട്ടുള്ളത്. അപ്രകാരം സുരക്ഷയ്‌ക്ക് വേണ്ടി മുന്‍വശത്തെ ഷട്ടറുകള്‍ അകത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ ഐശ്വര്യ ആഡിറ്റോറിയം എന്ന പേരിലുള്ള കെട്ടിടം 2014 ഡിസംബര്‍ മുതല്‍ വാടക എഗ്രിമെന്റ് എഴുതി പഴയ ആഡിറ്റോറിയം 60 ലക്ഷം രൂപക്ക് മേല്‍ ചെലവഴിച്ച് ഉടമസ്ഥരുടെ അനുമതിയോട് കൂടി വേണ്ട മാറ്റങ്ങള്‍ വരുത്തി 2015 ജൂലൈ മുതല്‍ വാടക കൊടുത്ത് 2015 ആഗസ്റ്റ് 2ന് ഉദ്ഘാടനം ചെയ്ത് രശ്മി ഹാപ്പി ഹോം എന്ന പേരില്‍ ഹോം അപ്ലയന്‍സസ് സ്ഥാപനം പ്രവര്‍ത്തിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: attackkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

World

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.