Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ പാക്കേജും പാഴ്‌വാക്കാകും; മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ ഇന്നും പെരുവഴിയില്‍

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Mar 27, 2022, 12:12 pm IST
in Kerala

കൊച്ചി: സില്‍വര്‍ലൈനിനുവേണ്ടി സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ കോപ്പുകൂട്ടുമ്പോള്‍ മൂലമ്പള്ളി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതക്കയത്തില്‍.

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.  

ആദ്യമായി കേരളത്തില്‍ പ്രഖ്യാപിച്ച പുരധിവാസ പാക്കേജിനു വേണ്ടി ഇരകള്‍ സമരം തുടങ്ങിയത് മൂലമ്പള്ളിയിലായിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇവര്‍ നടത്തിയ കുടില്‍കെട്ടി സമരത്തിനൊടുവില്‍ സര്‍ക്കാര്‍ മൂലമ്പള്ളി പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി പതിന്നാല് വര്‍ഷം മുമ്പ് ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് അന്ന് കുടിയിറക്കിയത്. പരീക്ഷാ സമയത്ത് വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കുടിയൊഴിപ്പിക്കല്‍. ഇവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷമിത്ര പിന്നിട്ടിട്ടും പൂര്‍ണമായും നടപ്പായില്ല.  

316 കുടുംബങ്ങളില്‍ 52 പേര്‍ക്ക് മാത്രമാണ് പേരിനെങ്കിലും പുനരധിവാസം ലഭിച്ചത്. ശേഷിച്ച 264 പേര്‍ പെരുവഴിയിലാണ്. ഇരകള്‍ക്ക് ഏഴ് വില്ലേജിലായിട്ടാണ് പുനരധിവാസ ഭൂമി കണ്ടത്. ആറ് വില്ലേജിലും തണ്ണീര്‍ത്തടവും ചതുപ്പുമാണ് നല്‍കിയത്. 92 പേര്‍ക്ക് കാക്കനാട് തുതിയൂരിലാണ് നല്‍കിയത്. തുതിയൂരില്‍ അനുവദിച്ച പുനരധിവാസഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  

ഇതോടൊപ്പം സംരക്ഷിത വനമേഖലയില്‍ നിന്നും കുടിയിറക്കപ്പെട്ട വനവാസികള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന വാഗ്ദാനവും ജലരേഖയായി. ചെങ്ങറ, മതികെട്ടാന്‍മല, ആറളം വനവാസി മേഖലകളില്‍ വര്‍ഷങ്ങളായി ഭൂരഹിതര്‍ സമരത്തിലാണ്.  

കേരളം രണ്ട് പ്രളയത്തിന് സാക്ഷ്യം വഹിച്ചതാണ്. അതിനാല്‍ വാസയോഗ്യമായ ഭൂമി കിട്ടാതെ പതിനായിരങ്ങള്‍ പെരുവഴിയിലാകും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ സില്‍വര്‍ ലൈനിനായി ആയിരക്കണക്കിന് വീടുകള്‍ പൊളിച്ച് നീക്കേണ്ടി വരും. കണക്കുകള്‍ മറച്ചുവെച്ച് പദ്ധതിക്കായി ഏതുവിധത്തിലും അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പകരം ഭൂമിയോ പുനരധിവാസത്തിന്റെ കാര്യത്തിലും ആലോചന നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.