Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ പാക്കേജും പാഴ്‌വാക്കാകും; മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ ഇന്നും പെരുവഴിയില്‍

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Mar 27, 2022, 12:12 pm IST
in Kerala

കൊച്ചി: സില്‍വര്‍ലൈനിനുവേണ്ടി സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ കോപ്പുകൂട്ടുമ്പോള്‍ മൂലമ്പള്ളി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതക്കയത്തില്‍.

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.  

ആദ്യമായി കേരളത്തില്‍ പ്രഖ്യാപിച്ച പുരധിവാസ പാക്കേജിനു വേണ്ടി ഇരകള്‍ സമരം തുടങ്ങിയത് മൂലമ്പള്ളിയിലായിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇവര്‍ നടത്തിയ കുടില്‍കെട്ടി സമരത്തിനൊടുവില്‍ സര്‍ക്കാര്‍ മൂലമ്പള്ളി പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി പതിന്നാല് വര്‍ഷം മുമ്പ് ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് അന്ന് കുടിയിറക്കിയത്. പരീക്ഷാ സമയത്ത് വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കുടിയൊഴിപ്പിക്കല്‍. ഇവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷമിത്ര പിന്നിട്ടിട്ടും പൂര്‍ണമായും നടപ്പായില്ല.  

316 കുടുംബങ്ങളില്‍ 52 പേര്‍ക്ക് മാത്രമാണ് പേരിനെങ്കിലും പുനരധിവാസം ലഭിച്ചത്. ശേഷിച്ച 264 പേര്‍ പെരുവഴിയിലാണ്. ഇരകള്‍ക്ക് ഏഴ് വില്ലേജിലായിട്ടാണ് പുനരധിവാസ ഭൂമി കണ്ടത്. ആറ് വില്ലേജിലും തണ്ണീര്‍ത്തടവും ചതുപ്പുമാണ് നല്‍കിയത്. 92 പേര്‍ക്ക് കാക്കനാട് തുതിയൂരിലാണ് നല്‍കിയത്. തുതിയൂരില്‍ അനുവദിച്ച പുനരധിവാസഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  

ഇതോടൊപ്പം സംരക്ഷിത വനമേഖലയില്‍ നിന്നും കുടിയിറക്കപ്പെട്ട വനവാസികള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന വാഗ്ദാനവും ജലരേഖയായി. ചെങ്ങറ, മതികെട്ടാന്‍മല, ആറളം വനവാസി മേഖലകളില്‍ വര്‍ഷങ്ങളായി ഭൂരഹിതര്‍ സമരത്തിലാണ്.  

കേരളം രണ്ട് പ്രളയത്തിന് സാക്ഷ്യം വഹിച്ചതാണ്. അതിനാല്‍ വാസയോഗ്യമായ ഭൂമി കിട്ടാതെ പതിനായിരങ്ങള്‍ പെരുവഴിയിലാകും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ സില്‍വര്‍ ലൈനിനായി ആയിരക്കണക്കിന് വീടുകള്‍ പൊളിച്ച് നീക്കേണ്ടി വരും. കണക്കുകള്‍ മറച്ചുവെച്ച് പദ്ധതിക്കായി ഏതുവിധത്തിലും അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പകരം ഭൂമിയോ പുനരധിവാസത്തിന്റെ കാര്യത്തിലും ആലോചന നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.