Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ റെയില്‍ പാക്കേജും പാഴ്‌വാക്കാകും; മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ ഇന്നും പെരുവഴിയില്‍

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Mar 27, 2022, 12:12 pm IST
inKerala

കൊച്ചി: സില്‍വര്‍ലൈനിനുവേണ്ടി സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ കോപ്പുകൂട്ടുമ്പോള്‍ മൂലമ്പള്ളി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതക്കയത്തില്‍.

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം നടന്ന ഭൂമിയേറ്റടുക്കല്‍ ചെറിയതോതിലായിരുന്നു. എന്നിട്ടും വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ പുനരധിവാസമില്ലാതെ പെരുവഴിയില്‍ അലയുകയാണ്.  

ആദ്യമായി കേരളത്തില്‍ പ്രഖ്യാപിച്ച പുരധിവാസ പാക്കേജിനു വേണ്ടി ഇരകള്‍ സമരം തുടങ്ങിയത് മൂലമ്പള്ളിയിലായിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇവര്‍ നടത്തിയ കുടില്‍കെട്ടി സമരത്തിനൊടുവില്‍ സര്‍ക്കാര്‍ മൂലമ്പള്ളി പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി പതിന്നാല് വര്‍ഷം മുമ്പ് ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് അന്ന് കുടിയിറക്കിയത്. പരീക്ഷാ സമയത്ത് വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കുടിയൊഴിപ്പിക്കല്‍. ഇവരുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷമിത്ര പിന്നിട്ടിട്ടും പൂര്‍ണമായും നടപ്പായില്ല.  

316 കുടുംബങ്ങളില്‍ 52 പേര്‍ക്ക് മാത്രമാണ് പേരിനെങ്കിലും പുനരധിവാസം ലഭിച്ചത്. ശേഷിച്ച 264 പേര്‍ പെരുവഴിയിലാണ്. ഇരകള്‍ക്ക് ഏഴ് വില്ലേജിലായിട്ടാണ് പുനരധിവാസ ഭൂമി കണ്ടത്. ആറ് വില്ലേജിലും തണ്ണീര്‍ത്തടവും ചതുപ്പുമാണ് നല്‍കിയത്. 92 പേര്‍ക്ക് കാക്കനാട് തുതിയൂരിലാണ് നല്‍കിയത്. തുതിയൂരില്‍ അനുവദിച്ച പുനരധിവാസഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  

ഇതോടൊപ്പം സംരക്ഷിത വനമേഖലയില്‍ നിന്നും കുടിയിറക്കപ്പെട്ട വനവാസികള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന വാഗ്ദാനവും ജലരേഖയായി. ചെങ്ങറ, മതികെട്ടാന്‍മല, ആറളം വനവാസി മേഖലകളില്‍ വര്‍ഷങ്ങളായി ഭൂരഹിതര്‍ സമരത്തിലാണ്.  

കേരളം രണ്ട് പ്രളയത്തിന് സാക്ഷ്യം വഹിച്ചതാണ്. അതിനാല്‍ വാസയോഗ്യമായ ഭൂമി കിട്ടാതെ പതിനായിരങ്ങള്‍ പെരുവഴിയിലാകും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ സില്‍വര്‍ ലൈനിനായി ആയിരക്കണക്കിന് വീടുകള്‍ പൊളിച്ച് നീക്കേണ്ടി വരും. കണക്കുകള്‍ മറച്ചുവെച്ച് പദ്ധതിക്കായി ഏതുവിധത്തിലും അംഗീകാരം നേടിയെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പകരം ഭൂമിയോ പുനരധിവാസത്തിന്റെ കാര്യത്തിലും ആലോചന നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍K rail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.