Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിദിനം 10,000 രൂപ; ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രം; സര്‍ക്കാര്‍ കല്ലിട്ട് തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍; പ്രതിക്ഷേധം ശക്തം

ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ. ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Mar 27, 2022, 11:58 am IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധത്തിനിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍. സംസ്ഥാന വ്യാപകമായി സില്‍വര്‍ ലൈന്‍ കല്ലിടല്‍ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.

സര്‍വ്വേയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ ജനങ്ങള്‍ പിഴുതെടുത്ത് കടലിലും കായലിലും തള്ളുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. പിഴുതെടുക്കുന്ന കല്ലുകളുടെ സ്ഥാനത്ത് വീണ്ടും കല്ലുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് കോര്‍പ്പറേഷനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വലുതാക്കും. ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ.

ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം. മേല്‍നോട്ടച്ചെലവ് 1,000 രൂപ. ഗതാഗതച്ചെലവ് 1,700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനവും പെട്രോള്‍ ചാര്‍ജും വേറെ. അതിരു നിര്‍ണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോര്‍പ്പറേഷനു കോണ്‍ക്രീറ്റില്‍ നിര്‍മിച്ച അതിരടയാളക്കല്ലുകള്‍ വിതരണം ചെയ്യുന്നത്. 90 സെന്റീമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വിസ്തീര്‍ണവുമുള്ള 24,000 കല്ലുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ടി വരിക. പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഏജന്‍സികള്‍ക്ക് സര്‍വ്വേ നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. നിലവില്‍ ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രമാണ്.  

ആകെ 530 കിലോമീറ്ററിലാണ് സില്‍വര്‍ലൈന്‍ പാത സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കല്ലിടല്‍ പൂര്‍ത്തിയായത് 185 കിലോമീറ്റര്‍ മാത്രമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കാസര്‍കോടാണ്. 42.6 കിലോമീറ്റര്‍. പത്തനംതിട്ടയില്‍ ഒരു കല്ലുപോലുമിടാനായിട്ടില്ല. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതോടെ കല്ലിടാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കും. ഇതോടെ സര്‍ക്കാരിന് നിലവിലെ ചെലവ് ഇരട്ടിക്കും. ഡിപിആര്‍ പ്രകാരം പദ്ധതിക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും. അതു കൊണ്ടു തന്നെ പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ നന്നായി വിയര്‍ക്കും. ഇതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. സര്‍വ്വേക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന തുക തികയാതെ വരും.

Tags: keralaകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.