Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്‍ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു

ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദ്യാര്‍ഥികള്‍ക്ക് എംബസി മുഖാന്തരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 28, 2022, 10:54 am IST
inIndia

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയത് ജനുവരി 25ന്. പ്രത്യക്ഷ യുദ്ധം ആരംഭിക്കുന്നതിന് പത്തുദിവസം മുമ്പ്, ഫെബ്രുവരി 15ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം ഉക്രൈന്‍ വിടണമെന്ന നിര്‍ദേശവും എംബസി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നാട്ടിലേക്ക് പോയാല്‍ ഹാജര്‍ നല്‍കില്ലെന്ന ഉക്രൈന്‍ സര്‍വ്വകലാശാല അധികൃതരുടെ നിലപാടാണ് മലയാളികളായ വിദ്യാര്‍ഥികള്‍ അവിടെ നിന്ന് മടങ്ങാതിരിക്കാന്‍ കാരണമായതെന്ന് വിദ്യാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നു.  

ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദ്യാര്‍ഥികള്‍ക്ക് എംബസി മുഖാന്തരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.

ഫെബ്രുവരി 15ന് എംബസിയുടെ നിര്‍ദേശം വിദ്യാര്‍ഥികള്‍ എത്രയും വേഗം ഉക്രൈന്‍ വിടണം എന്നതായിരുന്നു. മറ്റു പൗരന്മാരും ഉക്രൈന്‍ സന്ദര്‍ശിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു. വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ തങ്ങേണ്ട കാര്യമില്ലെന്ന നിര്‍ദേശം തന്നെയാണ് എംബസി വാര്‍ത്താക്കുറിപ്പിലൂടെ പുറപ്പെടുവിച്ചത്. പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇ മെയില്‍ സംവിധാനങ്ങളും ഫെബ്രുവരി 15ന് തന്നെ എംബസി വിദ്യാര്‍ഥികള്‍ക്ക് കൈമാറിയതാണ്. എന്നാല്‍ നിരന്തരമുള്ള ഇത്തരം മുന്നറിയിപ്പുകള്‍ക്ക് ശേഷം പത്തുദിവസത്തിന് ശേഷമാണ് പ്രത്യക്ഷ യുദ്ധത്തിലേക്ക് സ്ഥിതിഗതികള്‍ കടക്കുന്നതും വ്യോമയാന ബന്ധം അടക്കം നിലച്ചതും. എംബസിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞിട്ടാണ് ഉക്രൈനില്‍ തുടര്‍ന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷിച്ച് ഇന്ത്യയില്‍ മടക്കിയെത്തിച്ച വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നത്.  

മറ്റൊരു രാജ്യത്ത് താമസിക്കുന്ന പൗരന്മാര്‍ സ്വന്തം രാജ്യത്തിന്റെ എംബസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. അന്താരാഷ്‌ട്ര തലത്തിലുള്ള സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൗരന്മാര്‍ പാലിക്കാത്തതാണ് പലപ്പോഴും ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇറാഖിലും സിറിയയിലും അഫ്ഗാനിലുമടക്കം പ്രശ്നങ്ങളുണ്ടായപ്പോഴും സമാനമായ സ്ഥിതിവിശേഷം സംജാതമായിരുന്നു.

Tags: indiaUkrainestudentWarning
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.