Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവം; മൊഴികൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവും

പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:35 pm IST
in Kerala

കുന്നത്തൂര്‍: നെടിയവിളയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മൊഴി കൊടുത്ത യുവതിയുടെ പിതൃസഹോദരന് സിപിഎം ഭീഷണിയും മര്‍ദനവുമെന്ന് പരാതി. പോരുവഴി ഇടയ്‌ക്കാട് തെക്ക് അപര്‍ണ ഭവനത്തില്‍ വിഷ്ണുദാസ് (47) ആണ് സിപിഎം ഭീഷണിയില്‍ ജീവിതം വഴിമുട്ടി നില്ക്കുന്നത്.

ജൂലൈ 24നാണ് നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനത്തില്‍ രാജേഷിന്റെ ഭാര്യ ധന്യാ ദാസ് (20) കിടപ്പുമുറിയിലെ ജനലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് പ്രണയ വിവാഹിതരായവരാണ് ഇരുവരും. ഭര്‍ത്താവിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ധന്യയെ മര്‍ദിക്കാറുണ്ടെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ധന്യയുടെ പിതൃസഹോദരനായ വിഷ്ണുദാസ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. 

സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ടിപ്പര്‍ ലോറി ഉടമയുമായ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആത്മഹത്യാ പ്രേരണ കുറ്റം പോലും ചുമത്താന്‍ പോലീസ് തയാറായില്ല. സിപിഎം സ്വാധീനത്തെ തുടര്‍ന്നാണിതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.  മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിലപാടിലായിരുന്നു അപ്പോഴും വിഷ്ണുദാസ്. അന്നു മുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വം വിഷ്ണുദാസിനെതിരെ ഭീഷണിയുമായി രംഗത്തുണ്ട്.  

ഏഴാംമൈല്‍ ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വിഷ്ണുദാസ് ലോട്ടറി ടിക്കറ്റ് കൂടി വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സംഭവത്തിന് ശേഷം ഒരോ കാരണങ്ങള്‍ പറഞ്ഞ് സിഐടിയു തൊഴിലാളികള്‍ വിഷ്ണുദാസിനെ ദ്രോഹിക്കുന്നതായാണ് പരാതി. ഏറ്റവും ഒടുവിലായി സ്റ്റാന്റില്‍ ലോട്ടറി വില്‍ക്കുന്നത് സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ വിലക്കി. ഇതു ചോദ്യം ചെയ്ത വിഷ്ണുദാസിനെ മര്‍ദിക്കുകയും ലോട്ടറി ടിക്കറ്റുകളും തട്ടും നശിപ്പിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നു.  

പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ ജംഗ്ഷന് കിഴക്ക് വിഷ്ണുദാസിന്റെ ഭാര്യ നടത്തിവന്ന തട്ടുകടയ്‌ക്ക് നേരെയും അതിക്രമം നടന്നതായും പരാതിയുണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രദേശത്തെ സിപിഎം നേതാക്കന്മാരുടെ ഒത്താശയുണ്ടെന്നും ഡിവൈഎഫ്‌ഐക്കാരനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സ്വസ്ഥമായി ജീവിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും വര്‍ഷങ്ങളോളം സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമായിരുന്ന വിഷ്ണുദാസ് പറയുന്നു.

Tags: cpmdeathഭീഷണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

വിസ്മയം ആ 12മിനിറ്റ്…. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

പ്രീക്വാര്‍ട്ടറില്‍ വിജയമുറപ്പിച്ച പെനാല്‍റ്റി ഷൂട്ടഔട്ട് ഗോള്‍ വീണ നിമിഷം സ്വിസ് താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: ക്വാര്‍ട്ടറിലേക്ക്… സ്വിസ് നിക്ഷേപം!

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.