Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മയക്കമരുന്ന് കേസില്‍ പിടിയിലായ സ്വന്തം മരുമകനെ ആദ്യം നന്നാക്കാന്‍ നവാബ് മാലിക്കിനോട് തുറന്നടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍

ആദ്യം മയക്കമരുന്ന് കേസില്‍ ജയിലില്‍ പോയ സ്വന്തം മരുമകനെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും മഹാരാഷ്‌ട്ര മന്ത്രിയുടെ എന്‍സിപി നേതാവുമായി നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 04:37 pm IST
in India
ക്രാന്തി റെഡ്കര്‍ ഭര്‍ത്താവ് സമീര്‍ വാങ്കഡെയോടൊപ്പം (വലത്ത്)

ക്രാന്തി റെഡ്കര്‍ ഭര്‍ത്താവ് സമീര്‍ വാങ്കഡെയോടൊപ്പം (വലത്ത്)

മുംബൈ: ആദ്യം മയക്കമരുന്ന് കേസില്‍ ജയിലില്‍ പോയ സ്വന്തം മരുമകനെ ആദ്യം നന്നാക്കുകയാണ് വേണ്ടതെന്നും മഹാരാഷ്‌ട്ര മന്ത്രിയുടെ എന്‍സിപി നേതാവുമായി നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് സമീര്‍ വാങ്കഡെയുടെ ഭാര്യ.

സമീര്‍ വാങ്കഡെ മുസ്ലിമായിരുന്നുവെന്നതുള്‍പ്പെടെ ഒട്ടേറെ വ്യക്തിപരമായ ആരോപണങ്ങള്‍ നവാബ് മാലിക്ക് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിന്റെ നേരെ വ്യക്തിപരമായ പ്രതികാരത്തിന് വരേണ്ടെന്നും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കെഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ തിരിച്ചടിച്ചു.

സമീറിന്റെ അന്തരിച്ച അമ്മ മുസ്ലീമായിരുന്നെന്നും അവര്‍ക്ക് സമീര്‍ നിക്കാഹ് കഴിക്കണമെന്ന് മോഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഒരിയ്‌ക്കലും തന്റെ ജാതിയോ മതമോ മാറ്റാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ക്രാന്തി റെഡ്കര്‍ പറഞ്ഞു.

‘ഞങ്ങളുടെ സ്വകാര്യ രേഖകള്‍ പൊതുമാധ്യമങ്ങളില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് എന്തധികാരമാണുള്ളത്? ഈ കേസിനെ സഹായിക്കാനാണോ അങ്ങിനെ ചെയ്തത്? മന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രജകളുടെ രേഖകള്‍ പരസ്യപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് അദ്ദേഹം.  എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്? മുസ്ലിമായ അമ്മ മകനെ നിക്കാഹ് ചെയ്യിക്കാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു തവണ അത് ചെയ്തു. എങ്കിലും അദ്ദേഹം എവിടെയും തന്റെ ജാതിയും മതവും മാറ്റിയിട്ടില്ല,’- ക്രാന്തി റെഡ്കര്‍ വിശദീകരിച്ചു.

‘യുപിഎസ് സി പരീക്ഷയ്‌ക്ക് വേണ്ടി കുടുംബത്തിലുള്ളവര്‍ മുഴുവന്‍ ജാതി മാറ്റുമെന്നാണോ കരുതുന്നത്? അത് തെറ്റാണ്. വിഡ്ഢിത്തവുമാണ്. അദ്ദേഹത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളില്‍ കാണിച്ചിരുന്നു. അദ്ദേഹം ഒരു ചെറിയ ജാതിയില്‍ നിന്നുള്ളയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അനാവശ്യമായി വിമര്‍ശനവിധേയനാക്കുന്നത്. മയക്കമരുന്ന് ബിസിനസ്സിലേര്‍പ്പെട്ട എല്ലാവര്‍ക്കും സമീറിന്റെ ശിക്ഷയ്‌ക്ക് പാത്രമായിട്ടുണ്ട്. ഇത് പലരെയും അസ്വസ്ഥരാക്കുന്നു,’- ക്രാന്തി റെഡ്കര്‍ പറഞ്ഞു.

ഇനിയെങ്കിലും വ്യക്തിപരമായി തങ്ങളെ ആക്രമിക്കരുതെന്നും അവര്‍ മന്ത്രി നവാബ് മല്ലിക്കിനോട് അഭ്യര്‍ത്ഥിച്ചു. പകരം മയക്കമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന മരുമകനെ പരിവര്‍ത്തനം ചെയ്യാന്‍ സ്വന്തം കഴിവുകള്‍ ഉപയോഗിക്കാനും അവര്‍ നവാബ് മാലിക്കിനോട് ഉപദേശിച്ചു.

‘ഇനിയും വ്യക്തിപരമായ പ്രതികാരത്തിന് ശ്രമിക്കരുത്. എന്റെ ഭര്‍ത്താവ്, ഞാന്‍, എന്റെ ഭര്‍ത്താവിന്റെ സഹോദരി ഇവരൊന്നും താങ്കള്‍ക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. താങ്കളുടെ മരുമകന്‍ അറസ്റ്റിലായതിന്റെ പേരില്‍ ഞങ്ങളെ ആക്രമിക്കരുത്. നമുക്ക് നല്ലൊരു നിയമസംവിധാനമുണ്ട്. കരുത്തുറ്റ നിയമവുമുണ്ട്. അവിടെ താങ്കള്‍ക്ക് യുദ്ധം ചെയ്യാം. ഒപ്പം താങ്കള്‍ക്ക് സ്വന്തം വകുപ്പിലെ ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാം,’ മറാത്തി അഭിനേത്ര കൂടിയായ ക്രാന്തി റെഡ്കര്‍ പറഞ്ഞു. ആദ്യ വിവാഹമോചനത്തിന് ശേഷം സമീര്‍ വാങ്കഡെ ക്രാന്തി റെഡ്കറെ വിവാഹം കഴിക്കുകയായിരുന്നു.

Tags: ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോdrugനവാബ് മാലിക്wifeക്രാന്തി റെഡ്കര്‍ഡ്രഗ്‌സ് കണ്‍ട്രോള്‍മയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.