Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറുപടി പറയാന്‍ ദളിത് സമൂഹത്തിന് ആര്‍ജ്ജവമുണ്ട്; വെളിയം ആയിരുന്നെങ്കില്‍ വരച്ച വരയില്‍ നിര്‍ത്തി മാപ്പ് പറയിക്കുമായിരുന്നു:കൊടിക്കുന്നില്‍

എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ മോശമായ പദപ്രയോഗങ്ങളിലൂടെ വംശീയമായി അധിക്ഷേപിക്കുകയും കൂടുതല്‍ കളിച്ചാല്‍ കുടുംബം തന്നെ തകര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:12 pm IST
in Kerala

തിരുവനന്തപുരം: കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ ജാതിപ്പേര് പറഞ്ഞ് പരസ്യമായി ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളുടെ നടപടി പ്രാകൃതവും സംസ്‌ക്കാര ശൂന്യവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.  

എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ  മോശമായ പദപ്രയോഗങ്ങളിലൂടെ വംശീയമായി അധിക്ഷേപിക്കുകയും കൂടുതല്‍ കളിച്ചാല്‍ കുടുംബം തന്നെ തകര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ്   പാര്‍ട്ടിയും സ്വീകരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.

ദളിത് സമൂഹത്തോടുള്ള സി.പി.എമ്മിന്റെയും, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെയും മനുഷ്യത്വരഹിതമായ സമീപനമാണ് ഇതിലുടെ വ്യക്തമാകുന്നത്. സി.പി.എമ്മിലും എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒക്കെ പ്രവര്‍ത്തിക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കളും പ്രവര്‍ത്തകരും ആത്മപരിശോധന നടത്തി സി.പി.എമ്മിനെക്കൊണ്ട് ഇത്തരം നിലപാടുകള്‍ തിരുത്തിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പിണറായി വിജയന്‍ നയിക്കുന്ന സി.പി.എമ്മില്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് എന്നും അവഹേളനവും അപമാനവുമാണുണ്ടാകുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിക്ക് കേള്‍ക്കേണ്ടി വന്ന അപമാനത്തിന് മേല്‍ കണ്ണടച്ചിരിക്കുന്ന ് കാനം രാജേന്ദ്രനും കൂട്ടരും സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആത്മാഭിമാനം പണയം വെയ്‌ക്കാനും തയ്യാറാണെന്ന തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് വെളിയം ഭാര്‍ഗ്ഗവനായിരുന്നെങ്കില്‍ സി.പി.എമ്മിനെ വരച്ച വരയില്‍ നിര്‍ത്തി മാപ്പ് പറയിക്കുമായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്റെ സി.പി.ഐക്ക് പിണറായിയുടെ മേല്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലുമുള്ള കെല്‍പില്ലാത്ത അവസ്ഥയിലാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

തങ്ങളോടൊപ്പം നില്‍ക്കാത്തവരെ അപമാനിച്ചും ആക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഒതുക്കാമെന്ന് എസ്.എഫ്.ഐ കരുതേണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച വിദ്യാഭ്യാത്തിലൂടെ നല്ലരീതിയില്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇത്തരം നെറികെട്ട  അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ കേരളത്തിലെ ദളിത് സമൂഹത്തിന് നല്ല ആര്‍ജ്ജവമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു

Tags: cpmcpiCPM Fascismകൊടിക്കുന്നില്‍ സുരേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.