Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറുപടി പറയാന്‍ ദളിത് സമൂഹത്തിന് ആര്‍ജ്ജവമുണ്ട്; വെളിയം ആയിരുന്നെങ്കില്‍ വരച്ച വരയില്‍ നിര്‍ത്തി മാപ്പ് പറയിക്കുമായിരുന്നു:കൊടിക്കുന്നില്‍

എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ മോശമായ പദപ്രയോഗങ്ങളിലൂടെ വംശീയമായി അധിക്ഷേപിക്കുകയും കൂടുതല്‍ കളിച്ചാല്‍ കുടുംബം തന്നെ തകര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സ്വീകരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:12 pm IST
inKerala

തിരുവനന്തപുരം: കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ ജാതിപ്പേര് പറഞ്ഞ് പരസ്യമായി ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളുടെ നടപടി പ്രാകൃതവും സംസ്‌ക്കാര ശൂന്യവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.  

എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ  മോശമായ പദപ്രയോഗങ്ങളിലൂടെ വംശീയമായി അധിക്ഷേപിക്കുകയും കൂടുതല്‍ കളിച്ചാല്‍ കുടുംബം തന്നെ തകര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ്   പാര്‍ട്ടിയും സ്വീകരിക്കുന്നതെന്ന് എം.പി കുറ്റപ്പെടുത്തി.

ദളിത് സമൂഹത്തോടുള്ള സി.പി.എമ്മിന്റെയും, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെയും മനുഷ്യത്വരഹിതമായ സമീപനമാണ് ഇതിലുടെ വ്യക്തമാകുന്നത്. സി.പി.എമ്മിലും എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഒക്കെ പ്രവര്‍ത്തിക്കുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട നേതാക്കളും പ്രവര്‍ത്തകരും ആത്മപരിശോധന നടത്തി സി.പി.എമ്മിനെക്കൊണ്ട് ഇത്തരം നിലപാടുകള്‍ തിരുത്തിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പിണറായി വിജയന്‍ നയിക്കുന്ന സി.പി.എമ്മില്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് എന്നും അവഹേളനവും അപമാനവുമാണുണ്ടാകുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

എ.ഐ.എസ്.എഫ് കാരിയായ ദളിത് വിദ്യാര്‍ത്ഥിനിക്ക് കേള്‍ക്കേണ്ടി വന്ന അപമാനത്തിന് മേല്‍ കണ്ണടച്ചിരിക്കുന്ന ് കാനം രാജേന്ദ്രനും കൂട്ടരും സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആത്മാഭിമാനം പണയം വെയ്‌ക്കാനും തയ്യാറാണെന്ന തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് വെളിയം ഭാര്‍ഗ്ഗവനായിരുന്നെങ്കില്‍ സി.പി.എമ്മിനെ വരച്ച വരയില്‍ നിര്‍ത്തി മാപ്പ് പറയിക്കുമായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്റെ സി.പി.ഐക്ക് പിണറായിയുടെ മേല്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലുമുള്ള കെല്‍പില്ലാത്ത അവസ്ഥയിലാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

തങ്ങളോടൊപ്പം നില്‍ക്കാത്തവരെ അപമാനിച്ചും ആക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഒതുക്കാമെന്ന് എസ്.എഫ്.ഐ കരുതേണ്ടെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മികച്ച വിദ്യാഭ്യാത്തിലൂടെ നല്ലരീതിയില്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇത്തരം നെറികെട്ട  അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ കേരളത്തിലെ ദളിത് സമൂഹത്തിന് നല്ല ആര്‍ജ്ജവമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു

Tags: cpmcpiCPM Fascismകൊടിക്കുന്നില്‍ സുരേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.