Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പിന്നാലെ സിപിഎം നേതൃത്വം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കയ്യും കാലും തല്ലിയൊടിച്ചു; വിധിച്ച് പാര്‍ട്ടി കോടതി

സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയില്‍ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ചശേഷം അക്രമം നടത്തുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെവീണ തന്റെ കൈകാലുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചതായും സുമേഷ് പറഞ്ഞു. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നേരത്തെ മുതല്‍ നിലനിന്നിരുന്ന വിഭാഗീയതയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ആക്രമണം നേരിടാന്‍ കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 09:43 pm IST
in Kerala

തിരുവല്ല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ച് വീഴ്‌ത്തി കയ്യും കാലും തല്ലിയൊടിച്ചു. മുഖത്ത് മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം.നന്നൂര്‍ നൂഴവട്ടത്ത് സുമേഷി (42) നെയാണ് ആക്രമിച്ചത്. സിപിഎമ്മിലെ വിഭാഗീതയാണ് അക്രമത്തിന് പിന്നില്‍.എരുമേലി കണ്‍സ്യൂമര്‍ഫെഡിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കണ്ണാട്ട് ഭാഗത്തുവെച്ചായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ സുമേഷ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയില്‍ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ചശേഷം അക്രമം നടത്തുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെവീണ തന്റെ കൈകാലുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചതായും സുമേഷ് പറഞ്ഞു. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നേരത്തെ മുതല്‍ നിലനിന്നിരുന്ന വിഭാഗീയതയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ആക്രമണം നേരിടാന്‍ കാരണമായത്. സുമേഷ് ഉള്‍പ്പെടെ 24 പേരെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു  പുറത്താക്കിയിരുന്നു. ഏരിയ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന രാജീവിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിനായിരുന്നു തങ്ങളെ പുറത്താക്കിയതെന്ന് സുമേഷ് പറയുന്നു.

സുമേഷിന്റെ പിതാവ് എന്‍.എ.ശശിധരന്‍ പിള്ള പാര്‍ട്ടിയുടെ വള്ളംകുളം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. ഇദ്ദേഹത്തിനെതിരെ ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തിരുന്നു.ഇതൊഴിവാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.സുമേഷിന്റെ സഹോദരന്‍ സുകേശ്, സഹോദരി ശ്രീജ എന്നിവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിരുന്നു. തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.എന്നാല്‍ സംഭവുമായി ബന്ധമില്ലെന്നാണ് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രതികരണം.

Tags: cpmattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.