Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വന്നില്ല; ദുരൂഹത മാറാതെ പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമമെന്ന് ആരോപണം

സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്‌ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 09:08 pm IST
inKerala

കോഴിക്കോട്: പോലീസുകാരന്റെ വീട്ടിലെ ഉഗ്രസ്‌ഫോടനത്തില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല. മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വരാത്തത് പോലീസിന്റെ അറിവോടെ കേസ് തേച്ചുമായ്ച്ചു കളയാനാണെന്നാണ് ആരോപണം. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് ഫൊറന്‍സിക് ഫലം വൈകിപ്പിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, പ്രദേശവാസികളുടെ വീടുകള്‍ക്ക് സംഭവം നടന്ന് ആഴ്ചകള്‍ക്കകം അറ്റകുറ്റപ്പണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ ചെയ്തു കൊടുത്തതിലൂടെ സംഭവത്തിലെ സിപിഎം സ്വാധീനം മറനീക്കി പുറത്തു വന്നിരുന്നു.  

സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്‌ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് ഒരു വിളിപ്പാടകലെ ഇത്ര ഗൗരവമേറിയ സ്‌ഫോടനം നടന്നിട്ടും ഫൊറന്‍സിക് പരിശോധന ഫലം പോലും ലഭ്യമാകാത്തത് ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്നാണ് വിവിധ രാഷ്‌ട്രീയ കക്ഷികള്‍ ആരോപിക്കുന്നത്.  

സഹപ്രവര്‍ത്തകനായ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നിട്ടും പോലീസ് സമീപനം മന്ദഗതിയിലാണെങ്കില്‍ സാധാരണക്കാരന്റെ കേസുകളുടെ അന്വേഷണം എന്താകുമെന്നാണ് ജനങ്ങളും ചോദിക്കുന്നത്. സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ അവിടെയെത്തിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരും കരിമരുന്ന് ഗന്ധം ഉണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. പോലീസ് അനൗദ്യോഗികമായി അന്വേഷിച്ച് പൊട്ടിയത് ഗ്യാസ് അല്ലെന്നും ഉന്നത മേധാവികളെ ധരിപ്പിച്ചിട്ടുണ്ട്. എന്നാലും നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നിഗമനങ്ങളെ പോലീസ് പാടെ തള്ളിക്കളയുകയാണ്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍Blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.