Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത കാര്യത്തിന് നേടിയ പാട്ടഭൂമി ദുരുപയോഗം ചെയ്തു; വൈഎംസിഎയ്‌ക്ക് കൊല്ലത്ത് നല്‍കിയ കോടികള്‍ വിലയുള്ള പാട്ടഭൂമി തിരിച്ച്പിടിക്കാന്‍ ഉത്തരവ്

1985 നു ശേഷം പാട്ടകുടിശിക ഇനത്തില്‍ തന്നെ 6.03 കോടി രൂപയാണ് അടയ്‌ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് 2007 ല്‍ കളക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ വാദം കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈഎംസിഎ നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ വാദം കേട്ടശേഷമാണ് സര്‍ക്കാര്‍ വൈഎംസിഎയുടെ വാദഗതികള്‍ തള്ളി ഉത്തരവിറക്കിയത്.

സി.രാജ by സി.രാജ
Jul 15, 2021, 10:14 pm IST
in Kerala

തിരുവനന്തപുരം: അനധികൃതമായി കൈവശം വച്ചിരിക്കുന്ന കോടികളുടെ പാട്ടക്കുടിശികയുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവ്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറു കോടിയിലധികം രൂപ പാട്ടക്കുടിശിക വരുത്തിയ ഭൂമി വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്രമങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുപിടിക്കാന്‍ ഉത്തരവിടുന്നത്. കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വൈഎംസിഎ കൈവശം വച്ചിരിക്കുന്ന 84.825 സ്ഥലമാണ് വൈഎംസിഎയുടെ അവകാശവാദം തള്ളി തിരിച്ചെടുക്കാന്‍ ഉത്തരവായത്.  

 തിരുവിതാംകൂര്‍ രാജഭരണകാലത്ത് 1930 ലും 1934 ലും നടപ്പാക്കിയ ഉടമ്പടി കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് കുത്തകപാട്ടമായി ലഭിച്ചതാണ് ഭൂമിയെന്നാണ് വൈഎംസിഎയുടെ അവകാശവാദം. എന്നാല്‍ സ്വതന്ത്രാനന്തരം നിലവില്‍ വന്ന കേരള ലാന്‍ഡ് അസെന്‍മെന്റ് ആക്ട്, 1960 ലെ വ്യവസ്ഥകള്‍ കുത്തകപാട്ട ചട്ടങ്ങള്‍ റദ്ദാക്കിയിരുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച് പാട്ട കാലാവധി പുതുക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കണമായിരുന്നു. എന്നാല്‍ വൈഎംസിഎ ഇതിന് തയാറാവുകയോ പാട്ടകുടിശിക അടയ്‌ക്കുകയോ ചെയ്തില്ല.

1985 നു ശേഷം പാട്ടകുടിശിക ഇനത്തില്‍ തന്നെ 6.03 കോടി രൂപയാണ് അടയ്‌ക്കാനുള്ളത്. ഇതേത്തുടര്‍ന്ന് 2007 ല്‍ കളക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാര്‍ വാദം കേട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈഎംസിഎ നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ വാദം കേട്ടശേഷമാണ് സര്‍ക്കാര്‍ വൈഎംസിഎയുടെ വാദഗതികള്‍ തള്ളി ഉത്തരവിറക്കിയത്.

   25 കോടിയിലധികം രൂപ വിലവരുന്ന ഭൂമി കൈക്കലാക്കിയ വൈഎംസിഎ ഇവിടം വാണിജ്യആവശ്യങ്ങള്‍ക്ക് വാടകയ്‌ക്ക് നല്‍കി ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊല്ലത്ത് ലക്ഷങ്ങള്‍ വാടക നല്‍കി സ്വകാര്യകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്. മതപരമായ കാര്യങ്ങള്‍ക്ക് എന്നു പറഞ്ഞ് പാട്ടത്തിന് നേടിയ ഭൂമിയാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പാട്ടത്തിനു നല്‍കുന്ന വസ്തു മറിച്ചു മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കരുതെന്ന നിയമവും വൈഎംസിഎ ലംഘിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ ഓഫ് ഇന്ത്യ, ബര്‍മ ആന്‍ഡ് സിലോണ്‍ എന്ന വിദേശ സൊസൈറ്റിയുടെ കീഴിലാണ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അവരുടെ വാദം കേട്ടില്ല എന്ന വൈഎംസിഎയുടെ വാദം അവര്‍ക്ക് കൂടുതല്‍ വിനയായി.  

വിദേശ സൊസൈറ്റിയുടെ ഭൂമി കൈവശം വച്ച് വാണിജ്യആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ഫെറ, ഫെമ നിയമങ്ങളുടെ ലംഘനമാണെന്നും ഉത്തരവിലുണ്ട്  ഇത്തരം വിദേശ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ ക്രിയവിക്രയം നടത്താനാവില്ല. പാട്ടക്കുടിശിക അടയ്‌ക്കാനോ പാട്ടം പുതുക്കുന്നതിനോ അപേക്ഷ നല്‍കാതെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു വൈഎംസിഎ ചെയ്തതെന്നും ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ഇവര്‍ക്ക് ഇനി പാട്ടം പുതുക്കി നല്‍കിയാലും ഇവര്‍ ഭൂമി നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ഡോ. എ. ജയതിലക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവനന്തപുരം വൈഎംസിഎ, ട്രിവാന്‍ഡ്രം ക്ലബ്, മന്നം ക്ലബ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പാട്ടക്കുടിശിക അടയ്‌ക്കാതെ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഉന്നത രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകളില്‍ ഇവര്‍ക്കെതിരായ നടപടികള്‍ ചുവപ്പുനാടയില്‍ കുടുങ്ങുകയാണ് പതിവ്. കൊല്ലം വൈഎംസിഎയ്‌ക്കെതിരായ റവന്യു അധികൃതരുടെ ഉത്തരവ് നടപ്പാവുമോയെന്നത് കാത്തിരുന്ന് കാണേണ്ടിവരും.

Tags: landkollamYmca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.