Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്; സിപിഎമ്മിന് അടിയറവ് പറഞ്ഞ് ജോസ് കെ. മാണിയും കൂട്ടരും

തന്നെ തോല്‍പ്പിച്ച, പിതാവിനെ അപമാനിച്ച സിപിഎമ്മിനെതിരെ ജോസ് കെ. മാണിക്കും പ്രതിഷേധമുണ്ടെങ്കിലും നാണക്കേട് സഹിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ചില വൈകാരിക പ്രതിഷേധങ്ങള്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ന്നെങ്കിലും സിപിഎമ്മിന് വേദനയുണ്ടാക്കുന്ന തീരുമാനം വേണ്ടെന്നായിരുന്നു മറുപടി.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Jul 7, 2021, 12:46 pm IST
inKerala

കോട്ടയം: സ്ഥാപക നേതാവും മാര്‍ഗ ദര്‍ശിയുമായ, അന്തരിച്ച കെ.എം. മാണി അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ വിളിച്ചു പറഞ്ഞ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അടിയറവ് പറഞ്ഞ് കേരള കോണ്‍ഗ്രസും  ജോസ് കെ. മാണിയും. ഈ വിഷയത്തില്‍ പ്രതികരണമേ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. രാഷ്‌ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ച നാക്കുപിഴവെന്ന നിലയില്‍ വിഷയത്തെ ലഘൂകരിക്കാനാണ് സിപിഎം കേരള കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചത്.

തന്നെ തോല്‍പ്പിച്ച, പിതാവിനെ അപമാനിച്ച സിപിഎമ്മിനെതിരെ ജോസ് കെ. മാണിക്കും പ്രതിഷേധമുണ്ടെങ്കിലും നാണക്കേട് സഹിക്കാനാണ്  തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ചില വൈകാരിക പ്രതിഷേധങ്ങള്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ന്നെങ്കിലും സിപിഎമ്മിന് വേദനയുണ്ടാക്കുന്ന തീരുമാനം വേണ്ടെന്നായിരുന്നു മറുപടി.

കടുത്ത നിലപാട് കൈക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്  ജോസ് കെ. മാണിയും കൂട്ടരും.  പരസ്യമായി പ്രതികരിച്ചാല്‍ സിപിഎമ്മിന്റെ അതൃപ്തിക്കിടയാക്കുമെന്ന നിസ്സഹായത ജോസിന്റെ വാക്കുകളിലുണ്ട്.  

ഒരു  മന്ത്രിപദവും ചീഫ്‌വിപ്പ് പദവിയും കാത്തു രക്ഷിച്ചാല്‍ മതിയെന്നാണ് പല നേതാക്കളുടെയും ചിന്താഗതിയെന്നും യോഗത്തില്‍ വ്യക്തമായി. സര്‍ക്കാര്‍ അഭിഭാഷകനിലൂടെ സിപിഎം നേതൃത്വം സുപ്രീം കോടതിയില്‍ സ്ഥാപിച്ചെടുത്ത കാര്യങ്ങള്‍ വിവാദമാക്കേണ്ടെന്നും പാര്‍ട്ടി പറയുന്നു. സുപ്രീം കോടതിയില്‍ കെ.എം. മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.  

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പാര്‍ട്ടി നിലപാട് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു  മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ഇത് ആവര്‍ത്തിക്കുകയും ഒപ്പം മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.

ബാര്‍ക്കോഴ കേസില്‍ മാണിയെ കുടുക്കിയത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന രീതിയില്‍ പുതിയ വിവാദങ്ങളെ പ്രതിരോധിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചു.  രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  കോണ്‍ഗ്രസ് തീര്‍ത്ത കുരുക്ക് അന്നത്തെ പ്രതിപക്ഷം ഉപയോഗിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാണിക്കെതിരെ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ക്ലീന്‍ ചിറ്റ് ആണ് നല്‍കിയത്. അധികാരത്തില്‍ വന്ന ശേഷം ഇടതുമുന്നണി കെ.എം. മാണിയെ ദ്രോഹിച്ചിട്ടില്ല. പാലായില്‍ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് ആദരിക്കുകയാണ് ചെയ്തതെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കേരള കോണ്‍ഗ്രസ്ജോസ് കെ.മാണികെ.എം. മാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.