Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡെത്ത് സമ്മറിയിലും സര്‍ട്ടിഫിക്കറ്റിലും കൊവിഡ് മരണം രേഖപ്പെടുത്തുന്നില്ല; ധനസഹായത്തിന് തിരിച്ചടിയാകും; ബന്ധുക്കള്‍ നേരിടുന്നത് മനുഷ്യാവകാശ ലംഘനം

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്, കൊവിഡ് മരണം സ്ഥിരീകരിക്കാനുള്ള രേഖകള്‍ക്കായി തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലെ ഓഫീസുകളില്‍ കയറി ഇറങ്ങുന്നുണ്ട് പലരും. മരണ സര്‍ട്ടിഫിക്കറ്റില്‍ കാരണം വ്യക്തമാക്കാനുള്ള നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി ഇവരെ അയയ്‌ക്കുകയാണ് പതിവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 09:44 am IST
inKerala

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ബന്ധുക്കള്‍  നേരിടുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം. ആശുപത്രിയില്‍ നിന്ന് നല്‍കുന്ന ഡെത്ത് സമ്മറിയിലോ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റിലോ കൊവിഡ് ബാധിച്ചാണ് മരണം എന്ന് പലപ്പോഴും രേഖപ്പെടുത്തുന്നില്ല. ഇതെക്കുറിച്ച് സംശയം ഉന്നയിക്കുന്നവരോട് മരിച്ചയാളുടെ രക്തബന്ധത്തിലുള്ള ആരെങ്കിലും അപേക്ഷ നല്‍കിയാല്‍, കൊവിഡ് മരണം രേഖപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാം എന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന മറുപടി. 

സര്‍ക്കാര്‍ ധനസഹായത്തിന് അവകാശം ഉന്നയിക്കുന്നതിനും ഇത് തിരിച്ചടിയാകും. കൊവിഡ് ബാധിച്ചാണ് മരണം എന്നു സ്ഥിരീകരിക്കേണ്ടത് ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. എന്നാല്‍ രോഗിയുടെ മരണ കാരണം വ്യക്തമാക്കുന്ന യാതൊരു രേഖകളും ആശുപത്രി അധികൃതര്‍ നല്‍കുന്നില്ല. ഒരു വ്യക്തിയുടെ മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആ രോഗി മരിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍  നല്‍കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റ് മുഖേനയാണ്. എന്നാല്‍  കൊവിഡ് ബാധിച്ച് മരണമടഞ്ഞ രോഗികളുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റിലും  മരണ കാരണം പരാമര്‍ശിക്കുന്നില്ല. ചികിത്സ നല്‍കിയ ആശുപത്രിയില്‍നിന്നും ബന്ധുക്കള്‍ക്ക് ഡെത്ത് സമ്മറി നല്‍കാന്‍ ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതര്‍ക്ക് ഔദ്യോഗിക നിര്‍ദേശവും നല്‍കിയിട്ടില്ല.  

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്, കൊവിഡ് മരണം സ്ഥിരീകരിക്കാനുള്ള രേഖകള്‍ക്കായി തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലെ ഓഫീസുകളില്‍ കയറി ഇറങ്ങുന്നുണ്ട് പലരും. മരണ സര്‍ട്ടിഫിക്കറ്റില്‍ കാരണം വ്യക്തമാക്കാനുള്ള നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി ഇവരെ അയയ്‌ക്കുകയാണ് പതിവ്.

അതേസമയം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. പൊതുജനങ്ങളുടെ പരാതികളുടെ നിജസ്ഥിതി കണ്ടെത്താനും പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ സംസ്ഥാന വിദഗ്ധ സമിതി അംഗീകരിക്കാത്ത ചില ലിസ്റ്റുകള്‍ പുനപ്രസിദ്ധീകരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് തന്നെ തുടരണം എന്നാണ് ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ സൂം മീറ്റില്‍ ആവശ്യപ്പെട്ടത്. ഇത് നടപ്പാകുന്നതോടെ കുടുംബാംഗങ്ങള്‍ മരിച്ച ബന്ധുക്കളുടെ പരാതികള്‍ പരിഗണിക്കാന്‍  അവസരം ഇല്ലാതാകും. കൊവിഡ് മരണക്കണക്ക് മറച്ചുവച്ചു എന്ന ആരോപണത്തില്‍ നിന്ന് രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടികയിലുള്ള പേരുവിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖേന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.

Tags: ഐഎസ്deathcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.