Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താഴ്ന്നു പറക്കുന്ന ഡ്രോണിലൂടെ കശ്മീരില്‍ സ്‌ഫോടനം നടത്തിയത് ലഷ്‌കര്‍ ഇ ത്വയിബ; ഡ്രോണ്‍ ഉപയോഗിച്ച സ്‌ഫോടനം ഇന്ത്യയില്‍ ആദ്യം

പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ ത്വയിബയാണ് ഡ്രോണിലൂടെ കശ്മീരില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയില്‍ ഇത് ആദ്യമാണെന്നും പറയപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഡ്രോണുകളാണ് അക്രമികള്‍ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 05:00 pm IST
in India

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ ത്വയിബയാണ് ഡ്രോണിലൂടെ കശ്മീരില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നിട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനം ഇന്ത്യയില്‍ ഇത് ആദ്യമാണെന്നും പറയപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഡ്രോണുകളാണ് അക്രമികള്‍ ഉപയോഗിച്ചത്. 

പാക് അതിര്‍ത്തിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരെയാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് മിനിറ്റ് വ്യത്യാസത്തിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ആദ്യ സ്‌ഫോടനം പുലര്‍ച്ചെ 1.37നും രണ്ടാമത്തെ സ്‌ഫോടനം 1.43നും ആയിരുന്നു. വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയിലെ കെട്ടിടത്തിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തെ സ്‌ഫോടനം തുറസ്സായ സ്ഥലത്താണ് നടന്നത്. അവിടെയുണ്ടായിരുന്ന ഹെലികോപ്റ്ററുകളാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നു. 

രണ്ട്  ലഷ്കര്‍ ഭീകരരെ പിടിച്ചതിനാല്‍ വന്‍സ്‌ഫോടനശ്രമം തകര്‍ത്തതായും ഡിജിപി പറയുന്നു. ഇതില്‍ ഒരാളില്‍ നിന്നും അഞ്ചുകിലോ ഐഇഡി പിടിച്ചെടുത്തിട്ടുണ്ട്. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്തി വന്‍ ആള്‍നാശം ഉണ്ടാക്കലായിരുന്നു ശ്രമമെങ്കിലും അത് നടന്നില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.

ഇരട്ട സ്‌ഫോടനത്തില്‍ എന്‍ ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും ജമ്മു പൊലീസും അന്വേഷണം തുടരുകയാണ്. വ്യോമസേനയുടെ ഒരു കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ആയുധക്കടത്തിന് ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി മുന്‍പും കണ്ടെത്തിയിരുന്നു. പഞ്ചാബ് അതിര്‍ത്തിയിലടക്കം അതിര്‍ത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടിട്ടുണ്ട്. പിടിക്കപ്പെടില്ലെന്നതും അതിവേഗം ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഡ്രോണുകളുടെ മെച്ചം. ചൈനയില്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ പാകിസ്ഥാന്‍ ഉപയോഗിച്ചേക്കാമെന്ന് നേരത്തെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.

Tags: ഐഎസ്ജമ്മു കശ്മീര്‍സ്ഫോടനംപാക്കിസ്ഥാന്‍Lashkar-e-Taibaഡ്രോണ്‍ഡ്രോണ്‍ സ്ഫോടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

India

കൊടും ഭീകരന്‍ അമീര്‍ ഹംസയ്‌ക്ക് അജ്ഞാതന്റെ വെടിയേറ്റു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.