Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രസമ്മേളത്തിലെ ചോദ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയത്; ചോദിക്കുന്നത് ഫ്രാക്ഷന്‍ മാധ്യമ പ്രവര്‍ത്തകര്‍; ‘മരംമുറി’ മറയ്‌ക്കാനുള്ള പിആര്‍ തന്ത്രങ്ങള്‍

അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ക്ക് കടലാസു നോക്കി കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വിവരിക്കുന്നതില്‍ പിആര്‍ ഏജന്‍സിയുടെ സാന്നിധ്യം മുമ്പേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പിണറായി ഇത് നിഷേധിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 10:43 am IST
inKerala

തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ സംവിധാനം തുടരുന്നു. ഇതിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ ബോധപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അതിന് മുന്‍കൂട്ടി തയ്യാറാക്കിയ മറുപടികള്‍ വായിക്കുകയുമാണ് ചെയ്യുന്നത്.  

വാര്‍ത്താസമ്മേളനത്തില്‍ പൊതുവായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നത്. എന്നാല്‍, മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന്റെ പിന്‍ബലത്തോടെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി മുന്‍കൂട്ടി തയാറാക്കി നല്‍കുന്ന മറുപടിക്ക് അനുസരിച്ചാകും ഫ്രാക്ഷന് കീഴിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങള്‍.

വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോക്ഡൗണ്‍ ഇളവുകളും വിശദീകരിച്ചു. തുടര്‍ന്ന് മരംകൊള്ള വിഷയം ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഊഴം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സിപിഎം ഫ്രാക്ഷനിലെ  മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍  കെപിസിസി പ്രസിഡന്റിന്റെ വിഷയം എടുത്തിട്ടു. ”കെപിസിസി അധ്യക്ഷനായിട്ടുള്ള കെ. സുധാകരന്‍ അടുത്തിടെ ഒരു വാരികയില്‍ എഴുതിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ..? കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മര്‍ദിച്ചിട്ടുണ്ടോ?” എന്ന ചോദ്യമാണ് ഉയര്‍ന്നത്. മരം കൊള്ളയില്‍ നിന്നും വിഷയം മാറ്റാനു

ള്ള ശ്രമമായിരുന്നു ഇത്. തുടര്‍ന്ന് കരുതി വച്ചിരുന്ന കടലാസുകള്‍ ഓരോന്ന് മറിച്ച് സ്വന്തം അനുഭവത്തിലെന്ന പോലെ വായിക്കുകയായിരുന്നു. ഭാര്യയേയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന അനുഭവം പങ്കുവയ്‌ക്കുമ്പോഴും കൈയില്‍ കടലാസ് ഉണ്ടായിരുന്നു.

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായ പി. രാമകൃഷ്ണന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാക്കുകള്‍, മമ്പറം ദിവാകരന്റെ പഴയ അഭിമുഖം, സി.എച്ച്. മുഹമ്മദ് കോയയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയവയിലെ വാചകങ്ങള്‍ ഓരോ വരിസഹിതം ഉദ്ധരിച്ചാണ് മറുപടി. ഇത്തരത്തില്‍ ചോദ്യമുണ്ടാക്കുകയും അതിന് മറുപടി മുന്‍കൂട്ടി പിആര്‍ ഏജന്‍സി തയ്യാറാക്കുകയും ചെയ്തതാണെന്നത് വ്യക്തം.  

അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ക്ക് കടലാസു നോക്കി കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വിവരിക്കുന്നതില്‍ പിആര്‍ ഏജന്‍സിയുടെ സാന്നിധ്യം മുമ്പേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പിണറായി ഇത് നിഷേധിക്കുകയായിരുന്നു.

Tags: Pinarayi Vijayanമുഖ്യമന്ത്രിമാധ്യമ പ്രവര്‍ത്തകര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.