Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനാപുരത്ത് നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനം; ആര്‍എസ്എസ്-ബിജെപി നേതാക്കളെ നിരീക്ഷിക്കാനും ലക്ഷ്യമിടാനും പദ്ധതി ഒരുക്കി

പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 02:33 pm IST
inKerala

തിരുവനന്തപുരം: പത്താനംപുരം പാടത്ത് നടന്നത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനമെന്ന് റിപ്പോര്‍ട്ട്. പത്താനപുരത്തെ പാട്, മാങ്കോട്, ഏനാദിമംഗലം പ്രദേശങ്ങള്‍ എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളാണ്. പുനലൂര്‍-കോന്നി നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വനംവകുപ്പിന്റെ അധീനതയിയുള്ള കശുവണ്ടി തോട്ടത്തിലായിരുന്നു പരിശീലനം. ഏക്കര്‍ കണക്കിന് വരുന്ന തോട്ടത്തിന്റെ ഭൂരിഭാഗവും കാടാണ്.  

ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായും യോഗം ചേര്‍ന്നതായും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പത്താനപുരം പോലീസിനെ പോലും അറിയിക്കാതെ ക്യൂബ്രാഞ്ച് സംഘം പാടത്ത് എത്തി  പ്രദേശം നിരീക്ഷിച്ച് മടങ്ങിയിരുന്നു. പിടിയിലായ ആളില്‍ നിന്നു ലഭിച്ച വിവരപ്രകാരം ദക്ഷിണ കേരളത്തില്‍ സജീവമായ ആര്‍എസ്എസ്-ബിജെപി നേതാക്കളെ ലക്ഷ്യമിടാനും നിരന്തരം നിരീക്ഷിക്കാനും പോപ്പുലര്‍ ഫ്രണ്ട് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ജിതിന്‍ പത്തനാപുരത്ത് എത്തി നാടിനെ അവഹേളിക്കുന്നു എന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, അന്ന് ജിതിന്‍ പറഞ്ഞതെല്ലാം ശരിവയ്‌ക്കുന്നതാണ് ഇപ്പോള്‍ നടത്തിയ സ്‌ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തിയ സംഭവം. തമിഴ്‌നാട് ക്യു ബ്രാഞ്ച് എത്തിയത് അറിഞ്ഞ് പത്താനാപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ മാസങ്ങളോളം അനങ്ങിയില്ല. 

അന്ന് പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനത്തിന് എത്തിച്ച സ്‌ഫോടകവസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയത്. രാജ്യസുരക്ഷയെ കാര്യമായി ബാധിക്കുന്ന വിഷയത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് പാടം സംഭവം.    

Tags: ആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്bjpterroristsപോലീസ്Pathanapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.