Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനാപുരത്ത് നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനം; ആര്‍എസ്എസ്-ബിജെപി നേതാക്കളെ നിരീക്ഷിക്കാനും ലക്ഷ്യമിടാനും പദ്ധതി ഒരുക്കി

പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 02:33 pm IST
in Kerala

തിരുവനന്തപുരം: പത്താനംപുരം പാടത്ത് നടന്നത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനമെന്ന് റിപ്പോര്‍ട്ട്. പത്താനപുരത്തെ പാട്, മാങ്കോട്, ഏനാദിമംഗലം പ്രദേശങ്ങള്‍ എസ്ഡിപിഐക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളാണ്. പുനലൂര്‍-കോന്നി നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് വനംവകുപ്പിന്റെ അധീനതയിയുള്ള കശുവണ്ടി തോട്ടത്തിലായിരുന്നു പരിശീലനം. ഏക്കര്‍ കണക്കിന് വരുന്ന തോട്ടത്തിന്റെ ഭൂരിഭാഗവും കാടാണ്.  

ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായും യോഗം ചേര്‍ന്നതായും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പത്താനപുരം പോലീസിനെ പോലും അറിയിക്കാതെ ക്യൂബ്രാഞ്ച് സംഘം പാടത്ത് എത്തി  പ്രദേശം നിരീക്ഷിച്ച് മടങ്ങിയിരുന്നു. പിടിയിലായ ആളില്‍ നിന്നു ലഭിച്ച വിവരപ്രകാരം ദക്ഷിണ കേരളത്തില്‍ സജീവമായ ആര്‍എസ്എസ്-ബിജെപി നേതാക്കളെ ലക്ഷ്യമിടാനും നിരന്തരം നിരീക്ഷിക്കാനും പോപ്പുലര്‍ ഫ്രണ്ട് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പാടം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നെന്ന് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ ദേവ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്യമായി പ്രസംഗിച്ചിരുന്നു. വെള്ളംതെറ്റിയില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ജിതിന്‍ പത്തനാപുരത്ത് എത്തി നാടിനെ അവഹേളിക്കുന്നു എന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍, അന്ന് ജിതിന്‍ പറഞ്ഞതെല്ലാം ശരിവയ്‌ക്കുന്നതാണ് ഇപ്പോള്‍ നടത്തിയ സ്‌ഫോടകവസ്തുക്കളുടെ ശേഖരം കണ്ടെത്തിയ സംഭവം. തമിഴ്‌നാട് ക്യു ബ്രാഞ്ച് എത്തിയത് അറിഞ്ഞ് പത്താനാപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ മാസങ്ങളോളം അനങ്ങിയില്ല. 

അന്ന് പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലനത്തിന് എത്തിച്ച സ്‌ഫോടകവസ്തുക്കളാണ് ഇപ്പോള്‍ കണ്ടെത്തിയത്. രാജ്യസുരക്ഷയെ കാര്യമായി ബാധിക്കുന്ന വിഷയത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് പാടം സംഭവം.    

Tags: ആര്‍എസ്എസ്പോപ്പുലര്‍ ഫ്രണ്ട്bjpterroristsപോലീസ്Pathanapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

പുതിയ വാര്‍ത്തകള്‍

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.