Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കിടങ്ങറ കെസി പാലം പുനര്‍നിര്‍മ്മാണം വൈകുന്നു

വീതികുറഞ്ഞതും പൊക്കം കുറഞ്ഞതുമായ ഈ പാലത്തിനടിയിലൂടെ വലിയ ബോട്ടുകളും വള്ളങ്ങളും കടന്നുപോകാന്‍ കഴിയാത്തതു മൂലം വെളളപ്പൊക്കം പോ ലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ട നാട്ടിലെ ജനങ്ങള്‍ക്ക് ജലമാര്‍ഗം ചങ്ങനാശേരിയിലേക്കു വേഗത്തില്‍ പോകാന്‍ സാധിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 11:02 am IST
inAlappuzha
ശങ്കരപ്പിള്ളി ജങ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ന്ന നിലയില്‍

ശങ്കരപ്പിള്ളി ജങ്ഷന് സമീപമുള്ള പാലത്തിന്റെ കൈവരി തകര്‍ന്ന നിലയില്‍

മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി ദേശീയ ജലപാതയില്‍ കിടങ്ങറയിലെ പിഡബ്ല്യുഡി റോഡിനു കുറുകെ നിര്‍മിച്ചിരിക്കുന്ന കെസി ജെട്ടിപാലം പൊളിച്ചു പണിയുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അനുമതി നല്‍കിയിട്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടര്‍നടപടി സ്വീകരിക്കുന്നില്ല.  

വീതികുറഞ്ഞതും  പൊക്കം കുറഞ്ഞതുമായ ഈ പാലത്തിനടിയിലൂടെ വലിയ ബോട്ടുകളും വള്ളങ്ങളും കടന്നുപോകാന്‍ കഴിയാത്തതു മൂലം വെളളപ്പൊക്കം പോ ലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ട നാട്ടിലെ ജനങ്ങള്‍ക്ക് ജലമാര്‍ഗം ചങ്ങനാശേരിയിലേക്കു വേഗത്തില്‍ പോകാന്‍ സാധിക്കുന്നില്ല. ദേശീയ ജലപാതയായി ആലപ്പുഴ ചങ്ങനാശേരി ജലപാത പ്രഖ്യാപിക്കപ്പെട്ടതോടെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി മാത്രമേ ഈ പാലം പുനര്‍ നി ര്‍മിക്കാന്‍ കഴിയുകയുള്ളു.

ഈ സാഹചര്യത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി നേടിക്കൊടുക്കാന്‍ കഴിഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ് പാലത്തിന്റെ പുനര്‍ നിര്‍മാണത്തിന് തടസമെന്ന ഊരാക്കുടുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷമായി പാലം പൊളിച്ചു പണിയാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ ചുവപ്പുനാടയില്‍ കുരുക്കിയിട്ടിരിക്കുകയാണ്.  

പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) ചീഫ് എന്‍ജിനി യര്‍ ഡിസൈന്‍ തയാറാക്കി എസ്റ്റിമേറ്റും എടുത്ത് ധനകാര്യ വകുപ്പിന്റെ അനുമതിക്കായി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണാനുമതി ലഭിക്കാത്തതു മൂലമാണ് കെസി പാലത്തിന്റെ നിര്‍മാണം തുടങ്ങാന്‍ കഴിയാത്തത്.  

ഈ വര്‍ഷത്തെ കാലവര്‍ഷം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇത്തവണയും കനത്ത മഴയുണ്ടായി വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ ഈ പാലം വഴിയുള്ള ജലപാത ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും എംപി കുറ്റപ്പെടുത്തി.

Tags: BridgeReconstructionkidangara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.