Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ഉപഭോഗം കുറഞ്ഞു; സാമ്പത്തിക നഷ്ടം പതിവാകുന്നു; സാമ്പത്തിക ഭാരം കുറയ്‌ക്കാന്‍ നടപടികളുമായി കെഎസ്ഇബി

ഉപഭോഗം കുറഞ്ഞതിനാല്‍ നഷ്ടം നികത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് കെഎസ്ഇബി. ഇടുക്കി സംഭരണിയിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ ഉത്പാദനം കൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 12:02 pm IST
inKerala

ഇടുക്കി: ലോക്ഡൗണും മഴയും എത്തിയതോടെ സംസ്ഥാനത്തെ ഉപഭോഗം കുത്തനെ കുറഞ്ഞത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയാകുന്നു. ഇത് പരിഹരിക്കാന്‍ വില നോക്കി അധികമായി വരുന്ന വൈദ്യുതി വില്‍പ്പന നടത്തുകയോ ലഭിക്കുന്ന ‘പുറം വൈദ്യുതി’ തിരികെ ഏല്‍പ്പിക്കുകയോ ആണ് കെഎഎസ്ഇബി. പുറം വൈദ്യുതി പതിവായി മിച്ചം വരുന്നത് കെഎസ്ഇബിക്ക് അധിക ബാധ്യതയാണ് വരുത്തിവയ്‌ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി യൂണിറ്റിന് 4.25 രൂപയ്‌ക്ക് മുകളില്‍ വില ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ട് ദിവസം കൊണ്ട് 11 മില്യണ്‍ യൂണിറ്റോളം വൈദ്യുതി വിറ്റു.

വേനല്‍ക്കാലത്ത് 80 മില്യണ്‍ യൂണിറ്റിന് മുകളില്‍ വരെ എത്തിയ പ്രതിദിന ഉപഭോഗം മഴ എത്തിയതോടെ കുത്തനെ കുറഞ്ഞിരുന്നു. പിന്നാലെ ലോക്ഡൗണ്‍ കൂടി വന്നതിനാല്‍ നിലവില്‍ 60-65 മില്യണ്‍ യൂണിറ്റിനും ഇടയിലാണ് സംസ്ഥാനത്തെ ഉപഭോഗം. മഴക്കാലമായതിനാല്‍ ചെറിയ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടി ഇവിടങ്ങളിലെ ഉത്പാദനം കുറയ്‌ക്കാനുമാകില്ല.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതി മൂന്ന് തരത്തിലാണ് പ്രധാനമായും ലഭ്യമാകുന്നത്. ഇതില്‍ ആദ്യത്തേത് ആഭ്യന്തര ഉത്പാദനം (കൂടുതലായും ജലവൈദ്യുത പദ്ധതികള്‍). രണ്ടാമത്തേത് കേന്ദ്ര വിഹിതമായി (നിശ്ചിത ശതമാനം) പ്ലാന്റുകളില്‍ നിന്ന് വാങ്ങുന്നതും അവസാനത്തേത് കെഎസ്ഇബിയുടെ ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതും. അവസാനത്തെ രണ്ടും ‘പുറംവൈദ്യുതി’ എന്നാണ് അറിയപ്പെടുക. ഇവ വിവിധ പവര്‍ഗ്രിഡ് വഴിയാണ് സംസ്ഥാനത്തെത്തിക്കുന്നത്.

ഉപഭോഗം കുറഞ്ഞതിനാല്‍ നഷ്ടം നികത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് കെഎസ്ഇബി. ഇടുക്കി സംഭരണിയിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ ഉത്പാദനം കൂട്ടി. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും (കൂടുതലായും പീക്ക് സമയത്ത്) പുറം വൈദ്യുതിയും കൂടുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ അളവിലും കൂടുതലാകുമിത്.

ഇത്തരത്തില്‍ മിച്ചം വരുന്ന വൈദ്യുതി തിരികെ ഏല്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ലാഭം ആദ്യം കണക്കാക്കും. ഇതിനൊപ്പം സംസ്ഥാനത്തിന് വില്‍ക്കാനുള്ള വൈദ്യുതിയുടെ മാര്‍ക്കറ്റ് വിലയും. ഈ വില കൂടുതലാണെങ്കില്‍ ആവശ്യം അനുസരിച്ചും വിവിധ സമയങ്ങളില്‍ വില്‍പ്പന കൂട്ടും. ഇതിനെ വില്‍പ്പന എന്ന രീതിയിലല്ല കാണുന്നതെന്ന് വൈദ്യുതി ബോര്‍ഡ് പറയുന്നു. അതാത് സമയത്തുള്ള കൂടുതല്‍ വൈദ്യുതി ആണ് ഇത്തരത്തില്‍ വില്‍ക്കുക. പ്രസരണ നഷ്ടം കൂടി നോക്കിയാകും തീരുമാനം. ഇത് വലിയ സാമ്പത്തിക നഷ്ടം കുറയ്‌ക്കാനാണ്.

പല നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ് സംസ്ഥാനത്ത് ഇത്തരത്തിലെത്തുന്നത്. അതേസമയം, മാര്‍ക്കറ്റിലെ വില കുറയുന്ന സമയവും സമാനമായി വാങ്ങാറുമുണ്ട്. ഒന്നു മുതല്‍ 1.25 രൂപ വരെ യൂണിറ്റിന് വില വരുമ്പോള്‍ മറ്റുള്ള വൈദ്യുതി കുറച്ച് പുറത്ത് നിന്ന് ഇത് കൂടുതല്‍ വാങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: കേരള സര്‍ക്കാര്‍crisisകെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.