Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വിവിധ ചടങ്ങുകള്‍ക്കുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി, പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയിൽ

വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന്‍ ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ് ലക്ഷ്മി അമ്മ വൈശാഖ മഹോത്സവത്തിനായി ഓലക്കുടകള്‍ നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 10:23 am IST
inKannur
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്കായി ഓലക്കുട തയ്യാറാക്കുന്ന കുന്നുമ്മല്‍ കണ്ടി പത്മനാഭന്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്കായി ഓലക്കുട തയ്യാറാക്കുന്ന കുന്നുമ്മല്‍ കണ്ടി പത്മനാഭന്‍

ഇരിട്ടി: കോവിഡ് വ്യാപനവും ലോക്ക് ഡൗണും അതുമായി ബന്ധപ്പെട്ട നിയത്രണങ്ങളും നില നില്‍ക്കുന്നതിനിടയില്‍ കടന്നു വന്ന  കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തജന സഞ്ചയം എത്തില്ലെങ്കിലും ചടങ്ങുകളെല്ലാം മുറപോലെ നടക്കും. മുടക്കമില്ലാതെ നടക്കുന്ന   മഹോത്സവത്തിന്റെ  വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി. മുഴക്കുന്ന് പഞ്ചായത്തിലെ  കാക്കയങ്ങാട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ് മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.

വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന്‍ ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ്  ലക്ഷ്മി അമ്മ  വൈശാഖ മഹോത്സവത്തിനായി  ഓലക്കുടകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്നു വര്‍ഷത്തോളമായി കാക്കയങ്ങട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ്  മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.

14 ഓലക്കുടകളും 16 കാല്‍ക്കുടകളുമാണ് നിര്‍മ്മിച്ചത്.  നീരെഴുന്നെള്ളത്ത് നാള്‍മുതല്‍ക്കാണ്  കുട നിര്‍മ്മാണം ആരംഭിച്ചത്. കുട നിര്‍മാണത്തിനാവശ്യമായ ഓടയും പനയോലയും ദൂര സ്ഥലങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. ഒരു കുട നിര്‍മ്മിക്കുന്നതിന് രണ്ടു ദിവസത്തെ പരിശ്രമം ആവശ്യമാണെന്നും  നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തത് കുട നിര്‍മ്മാണത്തിന് പ്രായാസം സൃഷ്ടിക്കുന്നതായും പത്മനാഭന്‍ പറഞ്ഞു. തങ്ങളുടെ പരിശ്രമത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.  

തയ്യാറായ കുടകള്‍ ഭണ്ഡാരമെഴുന്നെള്ളത്തിന്റെ തലേന്നാള്‍ മണത്തണയില്‍ എത്തിക്കും. ഊരാളന്മാര്‍ക്കും അടിയന്തരക്കാര്‍ക്കും ഉപയോഗിക്കുന്നതിനാണ് കുടകള്‍. ഇതില്‍ അക്കരെ സന്നിധാനത്ത് അമ്മാറക്കല്ലിലും കൊട്ടേരി കാവിലെ മുത്തപ്പന്‍ സ്ഥാനത്തേക്കുമുള്ള രണ്ടു വലിയ കുടകള്‍ മണത്തണയില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഈ കുടകളുടെ നിര്‍മ്മാണവും  പൂര്‍ത്തിക്കഴിഞ്ഞു. ഈ വലിയ കുടകള്‍ ചുമലിലേറ്റി കാല്‍നടയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നത്.  

അതേസമയം അക്കരെ സന്നിധിയില്‍  വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയോടെ നടക്കും. മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് വീതധാരികള്‍ക്കൊപ്പം സംഘമായി എത്തിയിരുന്ന നെയ്യമൃത് സംഘങ്ങള്‍ കോവിടിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി എത്തില്ല. ചപ്പാരം ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേര്‍ന്ന വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും തമ്മെങ്ങാടന്‍ മൂത്ത നമ്പ്യാരുടേയും കലശ പാത്രങ്ങള്‍ ഒരുമിച്ചാണ് കൊട്ടിയൂരിലേക്കു എഴുന്നള്ളിക്കുക. രാത്രി നടക്കുന്ന നെയ്യാട്ട സമയത്ത് രണ്ട് കലശ പത്രങ്ങളിലേയും നെയ്യും തൃക്കപാലം മഠത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ് കിണ്ടിയില്‍ നിന്നുമുള്ള നെയ്യും സ്വയംഭൂവില്‍ അഭിഷേകം ചെയ്യും.  

Tags: kannurfestivalകൊട്ടിയൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.